പോസ്റ്റുകള്‍

ആനുകാലികങ്ങള്‍ എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

പോപ്പുലര്‍ ഫ്രണ്ട് വല്ലാത്തൊരു തലവേദന തന്നെ !!!

ഇമേജ്
  ഫേ സ്ബുക്കിലൂടെ  വെറുതെ ഇങ്ങനെ നടക്കുമ്പോള്‍ പണ്ടെന്നോ കണ്ടു മറഞ്ഞ ഒരു  വാര്‍ത്തയുടെ പ്രേതമെന്നു തോന്നിക്കുന്ന ഒന്ന്  കാണാന്‍  ഇടയായി. വാര്‍ത്ത  മറ്റൊന്നുമല്ല. ഒരു പ്രേതത്തെ പോലെ ശത്രുവിന്റെ ഉറക്കം  കെടുത്തിക്കൊണ്ട് അവരുടെ പിന്നാലെ നിഴല്‍ പോലെ  പിന്തുടരുന്ന പോപ്പുലര്‍  ഫ്രണ്ട്ന്‍റെ നിരോധനം  തന്നെയാണ്  വിഷയം.  എന്റെ ഓര്‍മ്മ ശരിയാണ്  എങ്കില്‍  2010 ജൂലായ്‌ ആണ്  എന്ന്  തോന്നുന്നു. ഇപ്പൊ  നിരോധിക്കും  എന്ന്  പറഞ്ഞു കൊണ്ട് വാര്‍ത്തകള്‍  ഇതിനു  മുംബ്  വന്നത്.  എന്തുകൊണ്ടാണ്  ഇത്തരം  വാര്‍ത്തകള്‍ ഇടയ്ക്കിടെ വരുന്നത്? ആരാണ്  ഇത്തരം  വാര്‍ത്തകളുടെ സൃഷ്ടാക്കള്‍? കുറച്ച്  ആഴത്തില്‍ ചിന്തിച്ചാല്‍ നമുക്ക്  മനസ്സിലാക്കാന്‍  സാധിക്കുന്നതാണ്. സംഘപരിവാരത്തിന്റെ അച്ചാരം കൈപറ്റുന്ന  ഒരു വിഭാഗം മാധ്യമങ്ങളും പോലിസ്, ഇന്റലിജന്റ്‌സ് വിഭാഗങ്ങളും ചേര്‍ന്ന് തന്ത്രപരമായി പുകമറ സൃഷ്ടിയ്ക്കുകയാണ്. ഒറ്റപ്പെട്ട ചില അനിഷ്ടസംഭവവികാസങ്ങളെ പര്‍വതീകരിച്...

അബ്ദുറബ്ബിന്‍റെ നിലപാടും മമ്മുട്ടിയുടെ തിരുത്തും!!

ഇമേജ്
കേരളം ഇന്ന് വീണ്ടും ഒരു നിലവിളക്ക് വിവാദത്തിലാണ്. ഒരു  ഭാഗത്ത് ഇന്നും  മുസ്ലിം  ലീഗും. വിദ്യാഭ്യാസ മന്ത്രി  അബ്ദുറബ്ബ് നിലവിളക്ക് കൊളുത്തില്ല  എന്നും അതിനെ തിരുത്തികൊണ്ട് മമ്മുട്ടിയും നേര്‍ക്കുനേരെ വന്നപ്പോള്‍ ഇവരില്‍ ആര്  പറഞ്ഞതാ ശരി? എന്തുകൊണ്ടാണ് അബ്ദുറബ്ബ് നിലവിളക്ക് കൊളുത്തില്ല  എന്ന്  പറയാന്‍  കാരണം? എനിക്ക്  തോന്നുന്നത് നിലവിളക്ക് കൊളുത്തുക എന്നാല്‍ ഹിന്ദു മതാചാരപ്രകാരം എന്തങ്കിലും നല്ല  പ്രവൃത്തികള്‍ തുടങ്ങുമ്പോള്‍ ഐശ്വര്യത്തിന് വേണ്ടി മതചടങ്ങായി നടത്തുന്നതാണ് നിലവിളക്ക് തെളിയിക്കല്‍. മാത്രവുമല്ല അഗ്നിദേവനെ വണങ്ങുക എന്ന ഹിന്ദു മതാചാരത്തിലുള്ള  ഒരു  ആരാധനയും  അതില്‍  വരുന്നു. ഇതുകൊണ്ട്  തന്നെ  മുസ്ലിം  മതവിശ്വാസികള്‍ക്ക് അവരുടെ  മതാചാരങ്ങള്‍ക്ക് എതിരായ ഒന്നാണ്  നിലവിളക്ക്  കൊളുത്തല്‍. അബ്ദുറബ്ബ് അതിനെ എതിര്‍ത്തത്തില്‍ ഒട്ടും  തെറ്റില്ല എന്നാണു  എന്റെ പക്ഷം. സമാന വിവാദം 1993 ല്‍ മുസ്ലിം ലീഗ് മന്ത്രി കുഞ്ഞാലിക്കുട്ടി നിലവിളക്ക് കൊളുത്തുന്നതിനെ വിസമ്മതിച്ചത്...

വീണ്ടും പ്രവാസികളുടെ കരണത്തടി. കരിപ്പൂര്‍ വിമാനത്താവളം സൈന്യത്തിന് കൈമാറുന്നു!!

ഇമേജ്
പ്ര വാസി ഇന്ത്യക്കാരില്‍ നിന്ന് കോടികള്‍ പിരിച്ച് ഉണ്ടാക്കിയ പ്രവാസി മലയാളികളുടെ ചിരകാല സ്വപ്നമായിരുന്ന കരിപ്പൂര്‍ വിമാനത്താവളം ഇനി പ്രവാസികള്‍ക്ക് അന്യമായിരിക്കും.1988ല്‍ ആരംഭിച്ച കോഴിക്കോട് വിമാനത്താവളം മലബാറിന്റെ വികസനത്തിന്റെ മുഖ്യ പങ്കും കോഴിക്കോട് വിമാനത്താവളത്തിന് ആണന്നിരിക്കെ മലബാറിലെ പ്രവാസികളുടെ ഏക ആശ്രയമായ കരിപ്പൂര്‍ വിമാനത്താവളം സൈന്യത്തിന് കൈമാറുന്നു എന്നാണു ഏറ്റവും പുതിയ വിവരം. അതിനുള്ള ചര്‍ച്ചകള്‍ അണിയറയില്‍ നടന്നു കൊണ്ടിരിക്കുനയാണ്.  മലബാറിലെ അഞ്ചു ജില്ലകളുടെ സ്വപ്നമാണ് ഇതോടെ ചിരകരിയുന്നത്.  നിരന്തര സമരത്തിലൂടെയും പ്രക്ഷോപത്തിലൂടെയും നേടിയെടുക്കുകയും യൂസേഴ്സ് ഫീയിലൂടെ   പ്രവാസികളുടെ  കയ്യില്‍ നിന്നും കോടികള്‍ പിരിച്ചെടുക്കുകയും അതുവഴി ജനങ്ങളുടെ പണം മുഴുവന്‍ എയര്‍പോര്‍ട്ടിനു വേണ്ടി സ്വരൂപിച്ചു എങ്കിലും    മലബാറുകാരുടെ ചിരകാല സ്വപ്നമായിരുന്ന ഒരു  പൊതുമേഖലാ സ്ഥാപനമാണ്‌ ചില വികസന കുത്തകകളുടെ താല്പര്യം സംരക്ഷിക്കാന്‍ വേണ്ടി ബലി കൊടുക്കുന്നത്. സ്വകാര്യ വിമാനതാവളമായ നെടുമ്പാശ്ശേരി വിമാനത്താവളവും ഇപ്പോള്‍ കണ്ണൂരില്‍ തുടങ്ങാന്‍ പോകുന്ന ...

കണ്ണൂരില്‍ നിന്ന് ഒരു ലാഭക്കചച്ചവടത്തിന്റെ പതിനൊന്നാം വാര്‍ഷികം

ഇമേജ്
വിശുദ്ധ ഖുര്‍ആനില്‍ സൂറത്ത് സ്വഫ് 10 , 11 വാഖ്യങ്ങള്‍ അല്ലാഹു പറയുന്നു. സത്യവിശ്വാസികളേ, വേദനാജനകമായ ശിക്ഷയില്‍ നിന്ന് നിങ്ങളെ രക്ഷിക്കുന്ന ഒരു കച്ചവടത്തെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ച് തരട്ടെയോ? എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും താഴ്ഭാഗത്ത്കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളിലും, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകളിലെ വിശിഷ്ടമായ വസതികളിലും അവന്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്‌. അതത്രെ മഹത്തായ ഭാഗ്യം. കൃത്യമായി പറഞ്ഞാല്‍ 2004 ജൂണ്‍ ഏഴിന് സ്വര്‍ഗ്ഗത്തിനു പകരം തന്റെ ശരീരത്തെ അല്ലാഹുവിനു നല്‍കിക്കൊണ്ട് പുന്നാട്ടുകാര്‍ യാത്രയയച്ച മുഹമ്മദ്‌ സാഹിബ് നീണ്ട പതിനൊന്നാം വര്‍ഷവും ശത്രുവിന്റെ ഉറക്കം കെടുത്തിക്കൊണ്ട്  ഇപ്പോഴും  പുന്നാട്ടുള്ള ഓരോരുത്തരിലും ജീവിക്കുകയാണ്.  രക്തസാക്ഷിത്വത്തിനു മുന്നില്‍ മരണം തോറ്റ് മടങ്ങുകയായിരുന്നു. നമ്മുടെ ഈ ധീര രക്തസാക്ഷിയുടെ ഓര്‍മ്മകളിലൂടെ വീണ്ടും ഒരു ജൂണ്‍ വന്നെത്തി. സംഘപരിവാരവും മാര്‍ക്ക്സിസവും രക്തം ചിന്തിയും കൊലവിളി നടത്തിയും തേര്‍വാഴ്ച നടത്തുന്ന സമയത്ത് തന്റെ...

ആരാണീ രാഹുല്‍ ഈശ്വര്‍ ???

ഇമേജ്
ഇസ്രായേല്‍ സൈന്യം ഫലസ്തീനില്‍ നടത്തുന്ന കൂട്ടക്കുരുതിക്ക് പിന്തുണയേകി രംഗത്ത് വന്ന രാഹുല്‍ ഈശ്വര്‍ എന്ന ഹിന്ദുത്വ ഭീകരവാദിയെ നാം അറിയണം. ആരാണ് ഈ രാഹുല്‍ ഈശ്വര്‍?  സൂര്യ ടി വി യിലെ മലയാളി ഹൌസ് എന്ന ആഭാസ പരിപ്പാടിയിലൂടെ തന്റെ വൃത്തികേട്ട സ്വഭാവവും മലയാളികളെ പഠിപ്പിച്ച ഇവന്‍ ആരാണ്?  ഒരാള്‍ സാമ്രാജ്യത്ത വാദിയാണോ, ഹിന്ദുത്വ ഭീകര വാദിയാണോ അതോ മതേതര വാദിയാണോ എന്നൊക്കെ തീരുമാനിക്കുന്നത് അയാളുടെ സാമൂഹിക പ്രശ്നങ്ങളിലെ നിലപാടിനെ വിലയിരുത്തികൊണ്ടാവണമല്ലോ. കേവലം കുറി തൊടുന്നത് കൊണ്ടോ തൊപ്പി വെക്കുന്നത് കൊണ്ടോ മത നിഷ്ഠയോടെ ജീവിക്കുന്നത് കൊണ്ടോ ആരും ആരെയും വര്‍ഗീയ വാദിയായി കാണാതിരിക്കാനുള്ള പക്വതയൊക്കെ മലയാളീ യുവത്വത്തിനുണ്ട്. ഫലസ്തീന്‍ മണ്ണില്‍ ഇസ്രായേല്‍ നടത്തുന്ന അക്ക്രമത്തെ ന്യായീകരിക്കുകയും ഇന്ത്യ ഇസ്രയേലിനെ പിന്തുനച്ച് ഫലസ്തീന് എതിരെ നിലപാടെടുക്കണം എന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു. ആരാണ് ഈ രാഹുല്‍? തികഞ്ഞ വര്‍ഗീയവാദിയായ രാഹുല്‍ ഈശ്വര്‍ തനിക്കു മതേതരപറ്റം നിലനിര്‍ത്താന്‍ ചാനല്‍ ചര്‍ച്ചകളില്‍ പഠിച്ച കളികള്‍ പയറ്റുന്നത് നമുക്ക് കാണാം. ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്ദുത്വ വര...

ഇപ്പോള്‍ അവരും സ്വപ്ം കണ്ട് തുടങ്ങുന്നു

ഇമേജ്
എ എം നജീബ് (തേജസ്‌ ദിനപത്രം) പഴയ പോസ്റ്റ്‌ ആയ"  ഇവരും നമ്മുടെ സഹോദരങ്ങള്‍.. ഇനിയവര്‍ സ്വപ്നങ്ങള്‍ കാണട്ടെ ...!!  "എന്ന പോസ്റ്റിന്റെ ഭാക്കി ഇവിടെ തുടങ്ങുന്നു. "2004ല്‍ അന്നത്തെ പൊതുതിരഞ്ഞെടുപ്പ് ചൂടുപിടിച്ചിരുന്ന കാലത്താണ് യുറ്റൈഡ് മൈാറിറ്റി ഫ്രണ്ട് അധ്യക്ഷന്‍ അഡ്വ. ഹാഫിസ് റഷീദ് ചൌധരിയുടെ ക്ഷണപ്രകാരം ഞാന്‍ അസം സന്ദര്‍ശിക്കുന്നത്. തിരഞ്ഞെടുപ്പു കാണാും അതിന്റെ പ്രചാരണപരിപാടികള്‍ മസിലാക്കാുമായിട്ടായിരുന്നു യാത്ര'' -റീഹാബ് ഇന്ത്യാ ഫൌണ്ടേഷന്‍ എന്ന ഗവണ്‍മെന്റേതര സംഘട രൂപീകരിക്കാിടയായ സാഹചര്യത്തെക്കുറിച്ച് ചെയര്‍മാന്‍ ഇ അബൂബക്കര്‍ പറഞ്ഞുതുടങ്ങി.  അവിടെ ഒരു ഗ്രാമത്തില്‍ അദ്ദേഹം ചൌധരിയോടൊപ്പം എത്തി. മാര്‍ക്കേസിന്റെ മൊക്കണ്േടാ ഗരം പോലുള്ള ഒരു ഗ്രാമം. അവിടെ അപ്പോഴും പഴയ ബാര്‍ട്ടര്‍ സംവിധാമാണു നിലവിലുള്ളത്. ഗ്രാമീണര്‍ക്കാവശ്യമായ സാധങ്ങള്‍ ചെറിയ വഞ്ചികളിലും ബോട്ടുകളിലുമായാണു വരുക. അമ്പതുവര്‍ഷം മുമ്പു പോലും കേരളത്തിലൊരിടത്തും കാണാന്‍ കഴിയാത്ത ഗ്രാമാന്തരീക്ഷം. തിരഞ്ഞെടുപ്പുയോഗം തുടങ്ങാറായപ്പോള്‍, വൃദ്ധരും സ്ത്രീകളും കുട്ടികളും അടങ്ങുന്ന വലിയൊരു സംഘം സ്റേജിു മുന്നിലിരുന...

ഫേസ്ബുക്കില്‍ വ്യാജപ്രൊഫൈലുമായി അപമാനിക്കാന്‍ ശ്രമം....

ഇമേജ്
പുലരിയുടെ പേരില്‍ ഉള്ള വ്യാജ പ്രൊഫൈല്‍  മാന്യമായി ഫേസ്ബുക്കില്‍ രാഷ്ട്രീയ സംവാതം നടത്തുന്നവരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഉള്ള വ്യാജ ഫേസ്ബുക്ക് അക്കൌണ്ട് തുടങ്ങി അപമാനിക്കാന്‍ ശ്രമം. എസ് ഡി പി ഐ സോഷ്യല്‍ മീഡിയ കൂട്ടായ്മയായ  SDPI കേരളം  ഗ്രൂപ്പിന്റെ അഡ്മിന്‍ കൂടിയായ ഗുരുവായൂര്‍ സ്വദേശി പി കെ നൌഫലിന്റെ ഫേസ്ബുക്ക് അക്കൌണ്ട് ആയ പുലരി പി കെ എന്ന പേരിലാണ് അക്കൌണ്ട് തുടങ്ങിയത്. ഒറ്റനോട്ടത്തില്‍ ഒരുപോലെ തോന്നിക്കുന്ന പ്രൊഫൈല്‍ എല്ലാ വിവരങ്ങളും പുലരിയുടെതിനു സാമ്യമായ രീതിയിലാണ് തുടങ്ങിയിട്ടുള്ളത്.  നൌഫലിന്റെ ഉടമസ്ഥതയില്‍ ഉള്ള പുലരി എന്ന വെബ്‌സൈറ്റിന്‍റെ പേരില്‍ ആണ് നൌഫല്‍ അക്കൌണ്ട് തുടങ്ങിയത്.  വര്‍ഷങ്ങളായി ഈ പേരില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ ആളാണ്‌  പുലരി(നൌഫല്‍)   ഒര്‍ജിനല്‍ പ്രൊഫൈല്‍ പിച്ചര്‍  മാന്യമായി സംവാദം നടത്തുന്ന ആളുകളെ ജനമധ്യത്തില്‍ താറടിക്കാന്‍ ശ്രമിക്കുന്ന ഇത്തരം ആളുകള്‍  സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്ന മറ്റുള്ളവര്‍ക്കും അപമാനമായിരിക്കുകയാണ്. ഇത്തരം വിലകുറഞ്ഞ പ്രവര്‍ത്തനത്തിനു മറുപടി അര്‍ഹിക്കുന്നില്ല എന്നും മുസ്ലിം ലീ...

ഏപ്രില്‍ ഒന്ന് ലോക വിഡ്ഡി ദിനമായി ആചരിക്ക പ്പെടുന്ന ദിവസം..

ഇമേജ്
തമാശക്ക് വേണ്ടി ചെറുതും വലുതുമായ തോതില്‍ ആളുകളെ ഉപദ്രവിക്കുക, കളവ് പറയുക, ആളുകളെ വിഡ്ഡികളാക്കുക തുടങ്ങിയ കാര്യ ങ്ങളാണ് പ്രധാനമായും ഈ ദിവസത്തില്‍ ജനങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. നമ്മള്‍  ഈ ദിവസ ത്തെ എങ്ങനെ കാണണം. നാടോടുമ്പോള്‍ നടു വേ ഓടണമെന്ന് ചിന്തിക്കുന്ന ഒരു വിഭാഗംആളുകള്‍ ഈ ദിവസത്തെ വളരെ  ആഘോഷമായി കൊണ്ടാടുന്നു.  വിഡ്ഡിദിന ത്തിന്റെ പൊരുളെന്ത് എന്നതിനെക്കുറിച്ച് നാം മനസ്സിലാക്കാത്ത പ്രശ്നമാണ്  യഥാര്‍ത്ഥ കാരണം. എന്ന് മുതലാണ്‌ ഈ വിഡ്ഢിദിനം കടന്നു വന്നത് എന്ന് നോക്കാം  ഇംഗ്ളീഷ് കലണ്‍ടറിലെ നാലാമത്തെ മാസമാണ് ഏപ്രില്‍. ഏപ്രില്‍ ഒന്നാം തീയതി ലോക വിഡ്ഢിദിനമായി അറിയപ്പെടുന്നു. ശല്യമോ നഷ്ടമോ ഉണ്‍ടാക്കുന്ന വികടപ്രവൃത്തികള്‍ നടത്തി സ്നേഹിതന്മാരെ വിഡ്ഢികളാക്കുന്നു. തമാശകളാല്‍ പരിഹസിക്കുന്ന ഈ ആചാരം അനേകം രാജ്യങ്ങളില്‍ നൂറ്റാണ്‍ടുകളായി നിലനില്‍ക്കുന്നു. ഇതിന്റെ ഉത്ഭവം അജ്ഞാതമാനന്കിലും  1582-ല്‍ പാരീസില്‍ ചാള്‍സ് ഒമ്പതാമന്റെ കാലത്ത്‌  കലണ്ടര്‍ പരിഷ്കരണവുമായി  ബന്ധപ്പെട്ട സംഭവ ങ്ങളാണ് ഇതിന്‍റെ ഉത്ഭവമെന്ന്  പറയപ്പെടുന്നു. അതിനു മുംബ് പുതുവര്‍ശാഘോഷ...

ഇല്ല തൊഗാഡിയ ഗുജറാത്തും മുസാഫര്‍ നഗറും ബാബറി മസ്ജിദും ഞങ്ങള്‍ മറന്നിട്ടില്ല മറക്കുകയും ഇല്ല..!!

ഇമേജ്
പ്രവീണ്‍ തൊഗാഡിയ വീണ്ടും മുസ്ലിംകളെ ഭീഷണിപ്പെടുത്തിയും കൊലവിളിച്ചും തൊഗാടിയ കേരളത്തില്‍ അഴിഞ്ഞാടാന്‍ തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍  വിശ്വഹിന്ദു പരിഷത്തിന്റെ ഹിന്ദു സ്വാഭിമാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരികവേയാണ് തൊഗാടിയ വര്‍ഗീയ വിഷം ചീറ്റിയത്. മുസ്ലിം സമുദായത്തെയും പ്രതേകിച്ച് മുസ്ലിം ലീഗിനെയും പ്രതികൂട്ടിലാക്കിയാണ് തൊഗാഡിയയുടെ പ്രസംഗമുണ്ടായത്. മലബാര്‍ പ്രത്യേക സംസ്ഥാനമാക്കണമെന്ന്​ ആവശ്യപ്പെടുന്ന മുസ്‍ലിം ലീഗ്​ ഗുജറാത്തും മുസാഫര്‍ നഗറും മറക്കരുതെന്നും പാകിസ്താനിലേക്ക്‌ പോകണംമെന്നുമാണ് പ്രവീണ്‍ തൊഗാഡിയയുടെ ഭീഷണി. ഇല്ല തൊഗാഡിയാ മുസാഫര്‍ നഗറും ഗുജറാത്തും മാത്രമല്ല . ബാബറി മസ്ജിദും,മലെഗാവും,സംജോതയും,മക്കാ മസ്ജിദും, അജ്മീര്‍ സ്ഫോടനവും,കാണ്‍പൂര്‍, നന്ദേഡ് ,പര്‍ബാനി, പൂനൈ, ജല്‍ന മസ്ജിദുകളിലെ  സ്ഫോടനങ്ങള്‍ ഒന്നും ഞങ്ങള്‍ മറന്നിട്ടില്ല. മറക്കുകയും ഇല്ല. മറക്കുവാന്‍ ഞങ്ങള്‍ അനുവദിക്കുകയും ഇല്ല. ഗുജറാത്തിന്റെ ആവേശം മൂത്ത് കേരളത്തിലേക്ക് വന്നു ഡയലോഗ് അടിക്കുന്നതിനു മുംബ് തൊഗാഡിയും ശിങ്കിടികളും ഒരു നൂറു വട്ടം ആലോചിക്കുന്നത് നല്ലതാണ്. നേതാവിന്റെ ആവേശം കൊള്ളിക്...

മൊല്ലക്കുട്ടിയുടെ ക്രിമിക്കടിയും നേര്‍രേഖയുടെ ചൊറിച്ചിലും..

ഇമേജ്
മോല്ലക്കുട്ടിയുടെ പുഴുകുത്തിയ "ഒലീവ്" നുള്ള മറുപടി  "കേരളത്തിലും ബംഗാളിലും ത്രിപുരയിലും മാത്രം കണ്ടു വന്നിരുന്ന ഇപ്പോള്‍ വംശനാശഭീഷണി നേരിടുന്ന ഒരു തരം ജനുസ്സുകളുടെ അവശേഷിക്കുന്ന ഇലകളില്‍ ഉണങ്ങിയ ഇലകള്‍ വീഴുമ്പോള്‍ ചിരിക്കുന്ന പച്ചിലകളുടെ അവസ്ഥയാണ് ഈ ലേഖനത്തിന്. :) മോല്ലക്കുട്ടി തന്റെ ലേഖനത്തില്‍ പറഞ്ഞതത്രയും വസ്തുതയുടെ വെളിച്ചത്തില്‍തന്നെയാണ് എന്ന് തറപ്പിച്ചു പറയുന്നു. എന്തൊക്കെയാണ് ആ വസ്തുത എന്ന് പറയ്‌ ന്‍റെ മോല്ലക്കുട്ട്യെ. ഇയാളുടെ ലേഖനം കണ്ടു വഴി പിഴക്കാന്‍ മാത്രം വല്ലതും ആ ലേഖനത്തില്‍ ഉണ്ടോ? ഇയാളുടെ ലേഖനത്തിനു  നേരെ അരിശം കൊള്ളേണ്ട ഒരു ആവശ്യവും ഇല്ല. കാരണം ആ ലേഖനം വായിച്ചാല്‍ നാലാം ക്ലാസ് കുട്ടികള്‍ പോലും നാണിച്ചു പോകും.. കൂടെ ഒന്നുകൂടി പറയട്ടെ. ഒരു വെല്ലുവിളി ഇപ്പോഴും അവശേഷിക്കുന്നു. അടുത്ത ലേഖനത്തില്‍ എങ്കിലും ഈ വെല്ലുവിളി സ്വീകരിക്കും എന്ന് കരുതുന്നു.. എന്റെ മുന്‍ ലേഖനത്തില്‍ എഴുതിയ "ലേഖകനെ വെല്ലുവിളിക്കുന്നു. എന്താണ് തീവ്രവാദം എന്നും എന്‍ ഡി എഫ് കേരളത്തില്‍ ഉണ്ടായ സമയത്ത് അവര്‍ ചെയ്ത തീവ്രവാദവും കൂടി ഒന്ന് വെളിവാക്കാന്‍  ആതികാരികതയോട് കൂടെ ...

ഇസ്ലാമിക നിയമം എല്ലാവര്ക്കും ബാധകം സൗദി ഉപപ്രധാനമന്ത്രി : രാജകുമാരന്‍റെ വധശിക്ഷ ഉടന്‍

ഇമേജ്
വധശിക്ഷ കാത്ത് ജയിലില്‍ കിടക്കുന്ന സൗദി രാജ കുമാരന്‍  കൊലപാതകകേസില്‍ ജയിലില്‍ കിടക്കുന്ന സൗദി രാജകുമാരന് വധശിക്ഷ കിട്ടുമെന്ന് ഉറപ്പായി.  കൊലപാതക കേസില്‍ പ്രതിയായ സൗദി അറേബ്യയിലെ രാജകുമാരന്റെ വധശിക്ഷ നടപ്പാക്കാന്‍ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ വകുപ്പു മന്ത്രിയുമായ സല്‍മാന്‍ രാജകുമാരന്‍ അനുമതി നല്‍കി.  ഇസ്ലാമിക ശരീയത്ത് നിയമം എല്ലാവര്ക്കും ഒരുപോലെയാണ് എന്നും അതില്‍ രാജാവ് എന്നോ മന്ത്രി എന്നോ രാജ കുടുംബം എന്നോ വിത്യാസം ഇല്ല എന്നും ആഭ്യന്തര മന്ത്രി മുഹമ്മദ് ബിന്‍ നാഇഫിന് അയച്ച സന്ദേശത്തില്‍ സല്‍മാന്‍ രാജകുമാരന്‍ വ്യക്തമാക്കിയാതോടെയാണ്  രാജകുമാരന് വധശിക്ഷ ഉറപ്പായത്. കൊല്ലപ്പെട്ട സൗദി പൗരന്റെ പിതാവ് പ്രതിക്ക് മാപ്പ് നല്‍കാത്തതിനെ തുടര്‍ന്നാണിത്.  ശരീഅത്ത് നിയമം എല്ലാവര്‍ക്കും ബാധകമാണെന്ന് ആഭ്യന്തര മന്ത്രി മുഹമ്മദ് ബിന്‍ നാഇഫിന് അയച്ച സന്ദേശത്തില്‍ സല്‍മാന്‍ രാജകുമാരന്‍ വ്യക്തമാക്കി.  ദുര്‍ബലന്റെ അവകാശം അനുവദിക്കാത്തേടത്തോളം കാലം ശക്തന്‍ അല്ലാഹുവിന്റെ മുന്നില്‍  മുന്നില്‍ ദുര്‍ബലനാണ്. നീതി ന്യായ വകുപ്പിന്റെ തീരുമാനത്തില്‍ ഇടപെടാന്...

കര്‍ണാടകയില്‍ വലയിലായ "ലവ് ജിഹാദിക്ക് " വധ ശിക്ഷ ..

ഇമേജ്
സജ്ജാദ് വാണിയമ്പലം  2009 ജൂണ്‍ 17 നായിരുന്നു അനിത എന്നാ യുവതിയെ മംഗലാപുരം ബരിമാരില്‍ നിന്ന് കാണാതാവുന്നത്. സഹോദരിക്ക് ഏതോ പ്രണയം ഉണ്ട് എന്ന് സംശയിച്ചിരുന്ന സഹോദരന്‍ ജൂണ്‍ 20 നു ബന്ദവാള്‍ പോലീസ് സ്റെഷനില്‍ പരാതി നല്‍കി. ബി സി ബസ് സ്റ്റാന്‍ഡില്‍ കംഫര്‍ട്ട് സ്റെഷനില്‍ മരണപെട്ട നിലയില്‍ അനിതയുടെ മൃദ ദേഹം കണ്ടെത്തി. കേരളത്തില്‍ സംഘികളും മങ്കികളും ഒക്കെ ചേര്‍ന്ന് ലവ് ജിഹാദ് എന്നും പറഞ്ഞു അന്തരീക്ഷം ആകെ ദുര്‍ഗന്ധം പൂരിതമാക്കിയ കാലം. ഹിന്ദു യുവതി , ഒളിച്ചോട്ടം , പ്രണയം , കൊലപാതകം എല്ലാം ചേര്‍ന്ന് വന്ന സ്ഥിതിക്ക് സംശയിക്കണ്ട കൊന്നത് ഭീമന്‍ തന്നെ. കര്‍ണാടകയിലും ലവ് ജിഹാദ് എന്നും പറഞ്ഞു സംഘികള്‍ തെരുവിലിറങ്ങി. സമാനമായി കാണാതായ മറ്റു ഹിന്ദു യുവതികളുടെ നീണ്ട ലിസ്റ്റ് കൂടി ലവ് ജിഹാദ് ഇരകളുടെതായി സംഘികള്‍ നെഞ്ചത്തടിച്ചു അലമുറയിട്ടു. കേരളത്തില്‍ മനോരമ/മാതൃഭൂമിയാതി തേവിടിശ്ശികളും കുളം കലക്കാന്‍ മുന്നില്‍ വന്നു. കര്‍ണാടക അഭ്യന്തര വകുപ്പിന്‍റെ നേരിട്ടുള്ള ഇടപെടല്‍ ബെന്ടവാല്‍ പോലീസ് സ്റെഷനില്‍ . ഒക്ടോബര്‍ 21 നു തന്നെ "ലവ് ജിഹാദി " വലയിലായി. പേര് മോഹന്‍കുമാര്‍ , ജോലി അധ്യാപകന്‍ . വിശദമ...

മഅദനിയുടെ ദുരന്തജീവിത ക്ലൈമാക്സ് ഇങ്ങനെ..!!

ഇമേജ്
മഅദനിയുടെ ദുരന്തജീവിത ക്ലൈമാക്സ് ഇങ്ങനെ..!! ബംഗ്ലൂരില്‍ നിന്ന് കനത്ത പോലീസ് ബന്തവസ്സോടെ ഒരു ആംബുലന്‍സിന്‍റെ ഹോണ്‍ ഏത് നിമിഷവും നമുക്ക് പ്രതീക്ഷിക്കാം. ഇടതും വലതും രാഷ്ട്രീയ തമ്പുരാക്കന്മാര്‍ മഅദനി ഇന്ത്യന്‍ ജനാധിപത്യത്തിനു ചെയ്ത മഹത്തായ സേവനങ്ങളെ അനുസ്മരിച്ച് അദ്ദേഹത്തിന്‍റെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളെ വാനോളം പുകഴ്ത്തുന്ന , വിതുമ്പല്‍ അടക്കാന്‍ പാട് പെടുന്ന ചാനല്‍ ചര്‍ച്ചകള്‍ ആയിരിക്കാം ഈ മെഗാ സീരിയലിലെ അവസാന എപ്പിസോഡ് . ആളും ആരവവും ഒഴിയുമ്പോള്‍ അദ്ദേഹത്തിന്‍റെ പാതി തളര്‍ന്ന പിതാവും മകനെയോര്‍ത്ത് എന്നും കണ്ണീരു മാത്രം ഒഴുക്കാന്‍ വിധിക്കപെട്ട ഉമ്മയും യുവത്വം മുഴുവന്‍ വിധവയെ പോലെ ജീവിക്കേണ്ടി വന്ന ഭാര്യയും പോലീസ് വാനിന്റെയും ബൂട്ട്സിന്റെയും മുഴക്കം കേട്ട് ഞെട്ടി തരിച്ചു ബാല്യം കഴിച്ച മക്കളും ഒരു പക്ഷെ അല്പം ആശ്വസിക്കുമായിരിക്കും. കണ്ണും കരളും ഇല്ലാത്ത ഈ കാട്ടാളന്മാര്‍ക്കിടയില്‍ നിന്ന് അവരുടെ വാപ്പിച്ചി നിത്യശാന്തിയുടെ സ്വര്‍ഗ്ഗ തീരം അണഞ്ഞല്ലോ എന്ന് ഓര്‍ത്ത് .... മഅദനിയോടു ചെയ്യുന്ന ഈ അപരിഷ്കൃത നീതി നിഷേധത്തെ ന്യായീകരിക്കാന്‍ അദ്ദേഹത്തിന്റെ ഭൂതകാലം ചികയുന്നവര്‍ക്ക് വേണ്ടി അല്പം ...

സംഘപരിവാരത്തിന്റെ കള്ളപ്രചാരണത്തിന് ചൂട്ടുപിടിക്കുന്ന സഖാവ്.!

ഇമേജ്
ശ്രീജിത്തിന്റെ ഈ പോസ്റ്റ്‌ കണ്ടപ്പോള്‍ പഴയകാലത്ത് കേട്ടിരുന്ന ഒരു കഥ ഓര്‍മ്മവരുന്നു.  നഗരത്തില്‍ മോഷ്ടിക്കാന്‍ ഇറങ്ങിയ കള്ളന്‍റെ പിന്നാലെ നഗരവാസികള്‍ കള്ളന്‍ കള്ളന്‍ എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു ഓടുന്നു. ഇത് കേള്കേണ്ട താമസം കണ്ടു നിന്നവര്‍ കള്ളനെ പിടിക്കാന്‍ തുനിയുമ്പോള്‍ കള്ളന്‍ ഉച്ചത്തില്‍ അവരോടു പറഞ്ഞു എന്നെയല്ല .. ദാ അവനെ ആ കള്ളനെ പിടിക്കൂ......  അങ്ങനെ അവരും ഒന്നും അറിയാതെ ആ കള്ളന്‍ കാണിച്ചു കൊടുത്ത വഴിയിലൂടെ ഓടി. അവസാനം ആണ് അവര്‍ക്ക് പിടികിട്ടിയത് നമ്മോടു ഓടാന്‍ പറഞ്ഞ അവനായിരുന്നു സത്യത്തില്‍ കള്ളന്‍ എന്ന്.. ഏതാണ്ട് ഇതുപോലെയുള്ള ഒരു പ്രചാരണമാണ് ഈ സംഘപരിവാരത്തിന്റെ കള്ളപ്രചാരണം ഏറ്റുപിടിച്ചു നടക്കുന്ന ശ്രീജിത്തില്‍ നിന്നും നാം കാണുന്നത്.  ആസ്സാം കലാപ പക്ഷാതലത്തില്‍  ആസ്സാം ജനതക്കെതിരെ വ്യാജ എസ് എം എസ് അയച്ചു എന്ന വാര്‍ത്ത..   ഏകദേശം 30 ലക്ഷത്തോളം SMS അയച്ചു എന്ന് പറയപ്പെട്ടു. പോപ്പുലര്‍ ഫ്രണ്ട് കാര്‍ ആണ് ഇതിനു പിന്നില്‍ എന്ന് പ്രചരിപ്പിച്ചു.  പ്രചരണം കനത്തതോടെ അത് തെളിയിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം  അതികാരികളെ വെല്ലുവിളിച്ച്ചിട...

മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം : സമുദായനേതൃത്വം കല്യാണമുടക്കികള്‍ ആകരുത്..

ഇമേജ്
മുസ്ലിം പെണ്‍കുട്ടികള്‍ക്കു നിക്കാഹ് പ്രായം എത്രയെന്ന ചര്‍ച്ച തലങ്ങും വിലങ്ങും ടക്കാന്‍ തുടങ്ങിയിട്ടു കാലമേറെയായി. 'പതിമൂന്നില്‍ തന്നെ കെട്ടിച്ചണം ഓളെ' എന്നു പറയുന്നവരും പതിട്ടോന്നും പോരാ ഇരുപത്തിയൊന്നുകൂടി കഴിയണമെന്നു വാദിക്കുന്ന ന്യൂജറേഷന്‍ തൃനേത്വവും കൂടി മുസ്ലിം സമുദായത്തിന്റെ വയസ്സറിയിക്കുന്ന ഏര്‍പ്പാടാണ് ഇപ്പോള്‍ ടത്തിക്കൊണ്ടിരിക്കുന്നത്. കണ്ണന്‍ ഈ മാതിരി വയസ്സറിയിക്കല്‍ പരിപാടിയില്‍ കക്ഷിയല്ലെങ്കിലും എന്തിനും ഏതിനും ഒരു ചൂരും ചൊടിയുമൊക്കെ വേണ്ടേ എന്നു ചോദിക്കുമ്പോള്‍ ആരും മേക്കിട്ടുകേറാന്‍ വരരുത്. ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗ് എന്ന ഇമ്മിണി ബല്ല്യ പാര്‍ട്ടി എം.എസ്.എഫിന്റെ കുട്ടിക്കുരങ്ങന്‍മാരെക്കൊണ്ടു ചുടുചോറ് മാന്തിക്കുന്ന പണി നിര്‍ത്തിയില്ലെങ്കില്‍ ഉടക്കിനിന്നിരുന്ന സമസ്തക്കാര്‍ വീണ്ടും ഉടക്കും. കൊടപ്പക്കല്‍ തറവാട്ടില്‍ വച്ച് ആദരണീയായ ഹൈദരലി ശിഹാബ്  തങ്ങള്‍ സമസ്തയ്ക്കും ലീഗിനും വേണ്ടി ഇരട്ടറോള്‍ അഭിയിച്ച് തിരുകേശവിവാദത്തില്‍ ഉടമ്പടി ഒപ്പുവച്ച് മഷി ഉണങ്ങുന്നതിനു  മുമ്പാണ് കോഴിക്കോട്ടങ്ങാടിയില്‍ വച്ചു സമസ്തക്കാര്‍ ഉണ്ടാക്കിയ (സമസ്തയല്ല, ലീഗാണ് സാക്ഷാല്‍ പ്രതിയെന്ന് ...

മോല്ലക്കുട്ടിയുടെ എൻ ഡി എഫിന്റെ മാരീച വേഷങ്ങൾ ക്ക് മറുപടി പോസ്റ്റ്‌

ഇമേജ്
നേര്‍രേഖ എന്ന ഓണ്‍ലൈന്‍ മാഗസിനില്‍ മോല്ലക്കുട്ടി മൂര്‍ക്കനാട് എഴുതിയ   എൻ ഡി എഫിന്റെ മാരീച വേഷങ്ങൾ എന്ന ലേഖനത്തിനുള്ള മറുപടി. നേര്‍രേഖയിലെ പോസ്റ്റ്‌ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  മൊ ല്ലക്കുട്ടി മൂർക്കനാട് എന്ന പേരില്‍ എഴുതിയ ലേഖനം വായിച്ചപ്പോള്‍ ആദ്യം തോന്നിയ കാര്യം ഏതു മണ്ടന്മാര്‍ക്കും ലേഖനം എഴുതാന്‍ കഴിയും എന്നാണ്. കാരണം ശുദ്ധ മണ്ടത്തരമായ ഒട്ടേറെ ആരോപണങ്ങള്‍ ലേഖകന്‍ അതില്‍ പരാമര്‍ശിക്കുന്നു. ആദ്യമായി ലേഖനം തുടങ്ങുന്നത് തന്നെ എന്‍ ഡി എഫ് എന്ന കുപ്രസിദ്ധ ഇസ്ലാമിക്ക് തീവ്രവാദ സംഘടനയുടെ വിഹാര ഭൂമിയായി മതേതര കേരളം മാറുന്നൂ എന്നതാണ് . ലേഖകനെ വെല്ലുവിളിക്കുന്നു. എന്താണ് തീവ്രവാദം എന്നും എന്‍ ഡി എഫ് കേരളത്തില്‍ ഉണ്ടായ സമയത്ത് അവര്‍ ചെയ്ത തീവ്രവാദവും കൂടി ഒന്ന് വെളിവാക്കാന്‍  ആതികാരികതയോട് കൂടെ  തയ്യാറാകുമോ? പിന്നെ ഉള്ളത് വിവിധ പേരുകളില്‍ വരുന്നു എന്നാണു.. എന്‍.ഡി.എഫ് എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും പിന്നീട് തമിഴ്‌ നാട്ടില്‍ "മനിത നീതി പസരൈ" എന്ന പേരിലും കര്‍ണാടക ഫോറം ഫോര്‍ ദിഗ്നിടി എന്ന പേരിലും ബംഗാളിലും മണിപ്പൂരിലും ദാല്‍ഹിയിലും അടക്കം എട്ടു സംസ്...