പോസ്റ്റുകള്‍

സംഘടന എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

പോപ്പുലര്‍ ഫ്രണ്ട് വല്ലാത്തൊരു തലവേദന തന്നെ !!!

ഇമേജ്
  ഫേ സ്ബുക്കിലൂടെ  വെറുതെ ഇങ്ങനെ നടക്കുമ്പോള്‍ പണ്ടെന്നോ കണ്ടു മറഞ്ഞ ഒരു  വാര്‍ത്തയുടെ പ്രേതമെന്നു തോന്നിക്കുന്ന ഒന്ന്  കാണാന്‍  ഇടയായി. വാര്‍ത്ത  മറ്റൊന്നുമല്ല. ഒരു പ്രേതത്തെ പോലെ ശത്രുവിന്റെ ഉറക്കം  കെടുത്തിക്കൊണ്ട് അവരുടെ പിന്നാലെ നിഴല്‍ പോലെ  പിന്തുടരുന്ന പോപ്പുലര്‍  ഫ്രണ്ട്ന്‍റെ നിരോധനം  തന്നെയാണ്  വിഷയം.  എന്റെ ഓര്‍മ്മ ശരിയാണ്  എങ്കില്‍  2010 ജൂലായ്‌ ആണ്  എന്ന്  തോന്നുന്നു. ഇപ്പൊ  നിരോധിക്കും  എന്ന്  പറഞ്ഞു കൊണ്ട് വാര്‍ത്തകള്‍  ഇതിനു  മുംബ്  വന്നത്.  എന്തുകൊണ്ടാണ്  ഇത്തരം  വാര്‍ത്തകള്‍ ഇടയ്ക്കിടെ വരുന്നത്? ആരാണ്  ഇത്തരം  വാര്‍ത്തകളുടെ സൃഷ്ടാക്കള്‍? കുറച്ച്  ആഴത്തില്‍ ചിന്തിച്ചാല്‍ നമുക്ക്  മനസ്സിലാക്കാന്‍  സാധിക്കുന്നതാണ്. സംഘപരിവാരത്തിന്റെ അച്ചാരം കൈപറ്റുന്ന  ഒരു വിഭാഗം മാധ്യമങ്ങളും പോലിസ്, ഇന്റലിജന്റ്‌സ് വിഭാഗങ്ങളും ചേര്‍ന്ന് തന്ത്രപരമായി പുകമറ സൃഷ്ടിയ്ക്കുകയാണ്. ഒറ്റപ്പെട്ട ചില അനിഷ്ടസംഭവവികാസങ്ങളെ പര്‍വതീകരിച്...

കണ്ണൂരില്‍ നിന്ന് ഒരു ലാഭക്കചച്ചവടത്തിന്റെ പതിനൊന്നാം വാര്‍ഷികം

ഇമേജ്
വിശുദ്ധ ഖുര്‍ആനില്‍ സൂറത്ത് സ്വഫ് 10 , 11 വാഖ്യങ്ങള്‍ അല്ലാഹു പറയുന്നു. സത്യവിശ്വാസികളേ, വേദനാജനകമായ ശിക്ഷയില്‍ നിന്ന് നിങ്ങളെ രക്ഷിക്കുന്ന ഒരു കച്ചവടത്തെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ച് തരട്ടെയോ? എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും താഴ്ഭാഗത്ത്കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളിലും, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകളിലെ വിശിഷ്ടമായ വസതികളിലും അവന്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്‌. അതത്രെ മഹത്തായ ഭാഗ്യം. കൃത്യമായി പറഞ്ഞാല്‍ 2004 ജൂണ്‍ ഏഴിന് സ്വര്‍ഗ്ഗത്തിനു പകരം തന്റെ ശരീരത്തെ അല്ലാഹുവിനു നല്‍കിക്കൊണ്ട് പുന്നാട്ടുകാര്‍ യാത്രയയച്ച മുഹമ്മദ്‌ സാഹിബ് നീണ്ട പതിനൊന്നാം വര്‍ഷവും ശത്രുവിന്റെ ഉറക്കം കെടുത്തിക്കൊണ്ട്  ഇപ്പോഴും  പുന്നാട്ടുള്ള ഓരോരുത്തരിലും ജീവിക്കുകയാണ്.  രക്തസാക്ഷിത്വത്തിനു മുന്നില്‍ മരണം തോറ്റ് മടങ്ങുകയായിരുന്നു. നമ്മുടെ ഈ ധീര രക്തസാക്ഷിയുടെ ഓര്‍മ്മകളിലൂടെ വീണ്ടും ഒരു ജൂണ്‍ വന്നെത്തി. സംഘപരിവാരവും മാര്‍ക്ക്സിസവും രക്തം ചിന്തിയും കൊലവിളി നടത്തിയും തേര്‍വാഴ്ച നടത്തുന്ന സമയത്ത് തന്റെ...

ഇപ്പോള്‍ അവരും സ്വപ്ം കണ്ട് തുടങ്ങുന്നു

ഇമേജ്
എ എം നജീബ് (തേജസ്‌ ദിനപത്രം) പഴയ പോസ്റ്റ്‌ ആയ"  ഇവരും നമ്മുടെ സഹോദരങ്ങള്‍.. ഇനിയവര്‍ സ്വപ്നങ്ങള്‍ കാണട്ടെ ...!!  "എന്ന പോസ്റ്റിന്റെ ഭാക്കി ഇവിടെ തുടങ്ങുന്നു. "2004ല്‍ അന്നത്തെ പൊതുതിരഞ്ഞെടുപ്പ് ചൂടുപിടിച്ചിരുന്ന കാലത്താണ് യുറ്റൈഡ് മൈാറിറ്റി ഫ്രണ്ട് അധ്യക്ഷന്‍ അഡ്വ. ഹാഫിസ് റഷീദ് ചൌധരിയുടെ ക്ഷണപ്രകാരം ഞാന്‍ അസം സന്ദര്‍ശിക്കുന്നത്. തിരഞ്ഞെടുപ്പു കാണാും അതിന്റെ പ്രചാരണപരിപാടികള്‍ മസിലാക്കാുമായിട്ടായിരുന്നു യാത്ര'' -റീഹാബ് ഇന്ത്യാ ഫൌണ്ടേഷന്‍ എന്ന ഗവണ്‍മെന്റേതര സംഘട രൂപീകരിക്കാിടയായ സാഹചര്യത്തെക്കുറിച്ച് ചെയര്‍മാന്‍ ഇ അബൂബക്കര്‍ പറഞ്ഞുതുടങ്ങി.  അവിടെ ഒരു ഗ്രാമത്തില്‍ അദ്ദേഹം ചൌധരിയോടൊപ്പം എത്തി. മാര്‍ക്കേസിന്റെ മൊക്കണ്േടാ ഗരം പോലുള്ള ഒരു ഗ്രാമം. അവിടെ അപ്പോഴും പഴയ ബാര്‍ട്ടര്‍ സംവിധാമാണു നിലവിലുള്ളത്. ഗ്രാമീണര്‍ക്കാവശ്യമായ സാധങ്ങള്‍ ചെറിയ വഞ്ചികളിലും ബോട്ടുകളിലുമായാണു വരുക. അമ്പതുവര്‍ഷം മുമ്പു പോലും കേരളത്തിലൊരിടത്തും കാണാന്‍ കഴിയാത്ത ഗ്രാമാന്തരീക്ഷം. തിരഞ്ഞെടുപ്പുയോഗം തുടങ്ങാറായപ്പോള്‍, വൃദ്ധരും സ്ത്രീകളും കുട്ടികളും അടങ്ങുന്ന വലിയൊരു സംഘം സ്റേജിു മുന്നിലിരുന...

മോല്ലക്കുട്ടിയുടെ എൻ ഡി എഫിന്റെ മാരീച വേഷങ്ങൾ ക്ക് മറുപടി പോസ്റ്റ്‌

ഇമേജ്
നേര്‍രേഖ എന്ന ഓണ്‍ലൈന്‍ മാഗസിനില്‍ മോല്ലക്കുട്ടി മൂര്‍ക്കനാട് എഴുതിയ   എൻ ഡി എഫിന്റെ മാരീച വേഷങ്ങൾ എന്ന ലേഖനത്തിനുള്ള മറുപടി. നേര്‍രേഖയിലെ പോസ്റ്റ്‌ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  മൊ ല്ലക്കുട്ടി മൂർക്കനാട് എന്ന പേരില്‍ എഴുതിയ ലേഖനം വായിച്ചപ്പോള്‍ ആദ്യം തോന്നിയ കാര്യം ഏതു മണ്ടന്മാര്‍ക്കും ലേഖനം എഴുതാന്‍ കഴിയും എന്നാണ്. കാരണം ശുദ്ധ മണ്ടത്തരമായ ഒട്ടേറെ ആരോപണങ്ങള്‍ ലേഖകന്‍ അതില്‍ പരാമര്‍ശിക്കുന്നു. ആദ്യമായി ലേഖനം തുടങ്ങുന്നത് തന്നെ എന്‍ ഡി എഫ് എന്ന കുപ്രസിദ്ധ ഇസ്ലാമിക്ക് തീവ്രവാദ സംഘടനയുടെ വിഹാര ഭൂമിയായി മതേതര കേരളം മാറുന്നൂ എന്നതാണ് . ലേഖകനെ വെല്ലുവിളിക്കുന്നു. എന്താണ് തീവ്രവാദം എന്നും എന്‍ ഡി എഫ് കേരളത്തില്‍ ഉണ്ടായ സമയത്ത് അവര്‍ ചെയ്ത തീവ്രവാദവും കൂടി ഒന്ന് വെളിവാക്കാന്‍  ആതികാരികതയോട് കൂടെ  തയ്യാറാകുമോ? പിന്നെ ഉള്ളത് വിവിധ പേരുകളില്‍ വരുന്നു എന്നാണു.. എന്‍.ഡി.എഫ് എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും പിന്നീട് തമിഴ്‌ നാട്ടില്‍ "മനിത നീതി പസരൈ" എന്ന പേരിലും കര്‍ണാടക ഫോറം ഫോര്‍ ദിഗ്നിടി എന്ന പേരിലും ബംഗാളിലും മണിപ്പൂരിലും ദാല്‍ഹിയിലും അടക്കം എട്ടു സംസ്...

അതികാരി വര്‍ഗ്ഗമേ.. ജനകീയ പരേഡിനെ നിങ്ങള്‍ എന്തിനു ഭയക്കുന്നു??

ഇമേജ്
ആദ്യമായി എഴുതട്ടെ..  രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് നമ്മുടെ മുന്‍ഗാമികള്‍ പോരാടിയതെങ്കില്‍ ആ സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനുള്ള അനുവാദത്തിന് വേണ്ടി പോരാടേണ്ട ദുരവസ്ഥ അധികാരികള്‍ സൃഷ്ടിക്കരുത്.   സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തോട് ജാതി, വര്‍ഗ, വര്ണ്ണ വ്യത്യാസമില്ലാതെ ഇന്ത്യന്‍ ജനത പൊരുതി നേടിയ സ്വാതന്ത്ര്യത്തിന്റെ ഓര്മ്മ പുതുക്കലാണല്ലോ നാം ആഘോഷിക്കുന്ന ആഗസ്ത് പതിനഞ്ച് അഥവാ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ ദിനം. ആ ദിനം ഇതാ അടുത്തെത്തിയിരിക്കുന്നു. സ്വാഗതം....... ഫ്രീഡം പരേഡിന് ലഭിക്കുന്ന ഈ  ജന സ്വീകാര്യത യാണ് അതികാരികളെ ഭയപ്പെടുത്തുന്നതും. സ്വതന്ത്ര ദിനത്തില്‍  പോപ്പുലര്‍ ഫ്രണ്ട്‌ നടത്താനിരുന്ന ഫ്രീഡം പരേഡിന് ഈ വര്‍ഷവും അനുമതി നിഷേധിച്ചിരിക്കുന്നു.. സ്വതന്ത്ര ദിനത്തില്‍ ഇന്ത്യയുടെ ദേശീയ പതാക ഏന്തി ഒരു പരേഡ് നടത്തിയാല്‍ അത് തീവ്രവാദമാകുമോ? ആകില്ല കാരണം സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ എല്ലാ പൗരന്മാര്‍ക്കും അവകാശമുണ്ട് . പക്ഷെ ചിലര്ക്ക് അത് അറിയില്ല. അത് കൊണ്ടാണല്ലോ വര്‍ഷങ്ങളായി  പോപ്പുലര്‍ ഫ്രണ്ട് നടത്ത...

ജനകീയ പരേഡിനെ അതികാരികള്‍ ഭയക്കുമ്പോള്‍

ഇമേജ്
സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തോട് ജാതി, വര്‍ഗ, വര്ണ്ണ വ്യത്യാസമില്ലാതെ ഇന്ത്യന്‍ ജനത പൊരുതി നേടിയ സ്വാതന്ത്ര്യത്തിന്റെ ഓര്മ്മ പുതുക്കലാണല്ലോ നാം ആഘോഷിക്കുന്ന ആഗസ്ത് പതിനഞ്ച് അഥവാ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ ദിനം. ആ ദിനം ഇതാ അടുത്തെത്തിയിരിക്കുന്നു. സ്വാഗതം....... പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സ്വാതന്ത്യദിനത്തില്‍ നടത്താനിരുന്ന ഫ്രീഡം പരേഡിന് അനുമതി ആവശ്യപെട്ട് അപേക്ഷ നല്‍കിയത് പരിഗണിക്കാത്തതിനെതിരെ ഹൈക്കോടതിയില്‍ ഹരജി. കോട്ടയം, മലപ്പുറം, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന  പരേഡുകളാണ് അനുമതി തേടി ജില്ലാ പോലിസ് മേധാവികള്‍ക്ക് അപേക്ഷ നല്‍കിയിട്ടുള്ളത്.  കോട്ടയം ജില്ലാ സെക്രട്ടറി പി ഐ ഷമീര്‍ അലിയാര്‍, മലപ്പുറം ജില്ലാ സെക്രട്ടറി മുഹമ്മദ് ഷെരീഖാന്‍, കൊല്ലം ജില്ലാ സെക്രട്ടറി സിദ്ദീഖ് റാവുത്തര്‍, കോഴിക്കോട് ജില്ലാസെക്രട്ടറി ഡി നൌഷാദ് എന്നിവരാണ് ഹരജി നല്‍കിയത്. കൊല്ലത്തും, കോട്ടയം ജില്ലയില്‍ ഈരാറ്റുപേട്ടയിലും, മലപ്പുറം ജില്ലയില്‍ പൊന്നാനിയിലും, കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടിയിലുമാണ് ഫ്രീഡം പരേഡ് നടത്താന്‍ അനുമതി തേടിയത്.  സൊസൈറ്റി രജിസ...

ഇവരും നമ്മുടെ സഹോദരങ്ങള്‍.. ഇനിയവര്‍ സ്വപ്നങ്ങള്‍ കാണട്ടെ ...!!

ഇമേജ്
അസമിന്റെ ഹൃദയത്തെ കീറിമുറിച്ച് ഒഴുകുന്ന ബ്രഹ്മപുത്രയുടെ ഇരുകരയിലും വഴിയരികിലുമായി കഴിഞ്ഞിരുന്ന ആയിരക്കണക്കിനു നിരാലംബരായ മുസ്ലിം കുടുംബങ്ങള്‍ ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടവരായിരുന്നു. പ്ളാസ്റിക് ചാക്കുകളും ഓലക്കീറുകളും കൊണ്ടുണ്ടാക്കിയ അവരുടെ ചെറുകുടിലുകളിലേക്കു മഴയും വെയിലും യഥേഷ്ടം കടന്നുവന്നു. അപൂര്‍വമായി മാത്രം ലഭിക്കുന്ന കൂലിപ്പണിയിലൂടെ കിട്ടുന്ന വരുമാനം കൊണ്ടു ജീവന്‍ നിലനിര്‍ത്തിയിരുന്ന ഈ പാവങ്ങള്‍ക്കു കേറിക്കിടക്കാനൊരു കൂര സ്വപ്നം മാത്രമായിരുന്നു. ഒപ്പം സര്‍ക്കാരിന്റെ നിസ്സംഗതയും കൂടിചേര്‍ന്നപ്പോള്‍ ദുരിതത്തിന്റെ ആഴം വര്‍ധിച്ചു. സ്വന്തം മണ്ണില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാനോ നഷ്ടപരിഹാരം നല്‍കാനോ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചില്ല. പ്രത്യേക സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട ബോഡോ വിഭാഗത്തിന്റെ ഹിംസാത്മകസമരത്തിലാണ് ആയിരക്കണക്കിനു മുസ്ലിം കുടുംബങ്ങള്‍ക്കു സ്വന്തം വീടും  കൃഷിയിടവും കന്നുകാലികളെയും ഉപേക്ഷിച്ചു ജീവനും കൊണ്ടു പലായനം ചെയ്യേണ്ടി വന്നത്.  അസം സംസ്ഥാനത്തില്‍ നിന്നു വേര്‍പ്പെടുത്തി ബോഡോ ഭാഷ സംസാരിക്കുന്നവര്‍ക്കായി പ്രത്യേക സ...

ഇനി അവരുടെ ചുണ്ടുകളിലും പുഞ്ചിരി വിരിയട്ടെ...

ഇമേജ്
ഇനി  അവരുടെ ചുണ്ടുകളിലും പുഞ്ചിരി വിരിയട്ടെ... നമ്മുടെ കുട്ടികള്‍ക്ക് ഒരു മാസം പഠന ചെലവ് എത്രയാ? മാസം അയ്യായിരം,പതിനായിരം,ഇരുപത്തയ്യായിരം അങ്ങനെ പോകും. ഒരു കുറവും അവര്‍ക്ക് വരുത്താന്‍ നമ്മള്‍ സമ്മതിക്കില്ല. എല്ലാ സുഖങ്ങളോടും കൂടി അവര്‍ പഠിക്കുന്നു. അവരുടെ സന്തോഷത്തില്‍ നമ്മളും പങ്കുകാരാവുന്നു. നമ്മുടെ മക്കളുടെ പഠനം സഹോദരന്മാരുടെ പഠനം നമ്മുടെ സ്വപ്നമാണ്. അപ്പോഴും നാം കാണാതെ പോകുന്ന നമ്മുടെ മക്കള്‍. നമ്മുടെ സഹോദരരി സഹോദരന്മാര്‍ ഒരു നോട്ടുബുക്ക്‌ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ ഒരു പുസ്തകമോ പേനയോ വാങ്ങാന്‍ കഴിവില്ലാത്ത നമ്മുടെ സഹോദരിമാര്‍ നമ്മുടെ നാട്ടില്‍ നിരവധിയാണ്.  ഉത്തരേന്ത്യയിലൂടെ ഒന്ന് യാത്ര ചെയ്തു നോക്കിയാല്‍ കാണാന്‍ സാധിക്കും.  നമ്മള്‍ സ്കൂളില്‍ പഠിക്കുന്ന കാലത്ത്‌ ദിവസവും രാവിലെ സ്കൂളില്‍ ഒരു പ്രതിജ്ഞ എടുക്കാറുണ്ട് "ഭാരതം എന്‍റെ രാജ്യമാണ്. എല്ലാ ഭാരതീയരും എന്‍റെസഹോദരീ സഹോദരങ്ങളാണ്" ഇത് വെറുതെ പറയുന്നതാണോ? എല്ലാ ഇന്ത്യക്കാരും നമ്മുടെ സഹോദരി സഹോദരന്മാര്‍ തന്നെയല്ലേ? ആ അര്‍ത്ഥത്തില്‍ നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ മകന്‍ നല്ല എ ക്ലാസ്‌ സ്കൂളില്‍ പഠിക്ക...

ചിലര്‍ കണ്ണടച്ചാല്‍ ഇരുട്ടാവുമോ?

ഇമേജ്
ചിലര്‍ കണ്ണടച്ചാല്‍ ഇരുട്ടാവുമോ?  തേജസ്‌ സബ് എഡിറ്ററും എസ് ഡി പി ഐ ഫേസ് ബുക്ക്‌ ഗ്രൂപ്‌ അഡ്മിനുമായ എം ടി പി റഫീഖ്‌ ആണ് ലേഖകന്‍  മുസ്ലിം പിന്നാക്ക ശാക്തീകരണശ്രമങ്ങളില്‍ പുതുവഴികള്‍ തീര്‍ക്കുന്ന പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഡല്‍ഹിസമ്മേളനത്തിനു മാധ്യമങ്ങളുടെ പതിവു തമസ്കരണത്തില്‍നിന്ന് ഒരുപരിധിവരെയെങ്കിലും രക്ഷപ്പെടാനായി എന്നതു ശുഭസൂചനകള്‍ നല്‍കുന്നു. രാജ്യതലസ്ഥാനത്തെ ഇളക്കിമറിച്ച് പലതുകൊണ്ടും പ്രസിദ്ധിയോ കുപ്രസിദ്ധിയോ നേടിയ രാംലീലാമൈതാനിയില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പതിനായിരങ്ങളെത്തിയ സാമൂഹികനീതിസമ്മേളനത്തോട് ഒരു ചെറുവിഭാഗം മാധ്യമങ്ങളെങ്കിലും നീതിപുലര്‍ത്താന്‍ ശ്രമിച്ചു എന്നതു ജനകീയപോരാട്ടങ്ങളെ എന്നും മറയ്ക്കു പിന്നില്‍ നിര്‍ത്താന്‍ ആര്‍ക്കും സാധ്യമല്ലെന്നതിന്റെ ഉദാഹരണം കൂടിയാണ്. ഇംഗ്ളീഷ്പത്രങ്ങളില്‍ സമ്മേളനവാര്‍ത്ത ഏറ്റവും നന്നായി റിപോര്‍ട്ട് ചെയ്തത് ഹിന്ദുവാണ്. അഞ്ചു കോളത്തില്‍ സമ്മേളനസന്ദേശം ഏറക്കുറേ ഉള്‍ക്കൊള്ളുന്ന തരത്തിലായിരുന്നു റിപോര്‍ട്ട്. 'മുസ്്ലിംകള്‍ക്കു കൂടുതല്‍ പ്രാതിനിധ്യംതേടി പോപുലര്‍ ഫ്രണ്ട്' എന്നായിരുന്നു ഹിന്ദുവിന്റെ തലക്കെട്ട്.  അതേസ...

കേരളത്തില്‍ നിന്നും ഡല്‍ഹിയിലേയ്ക്ക് എത്രയാണ് ദൂരം

ഇമേജ്
ഈ പോസ്റ്റ്‌ വായനക്കാര്‍ക്ക് വേണ്ടി തയ്യാറാക്കിയത് അഷ്കര്‍ തൊളിക്കോട് ബ്ലോഗ്‌ വായനശാല കേരളത്തില്‍  നിന്നും ഡല്‍ഹിയിലേയ്ക്ക് എത്രയാണ് ദൂരം   കേരളത്തില്‍  നിന്നും ഡല്‍ഹിയിലേയ്ക്ക് എത്രയാണ് ദൂരം എന്ന്  ചോദിച്ചാല്‍  കിലോമീറ്ററുകളുടെയോ ദിവസങ്ങളുടെയോ  കണക്കുകള്‍  കൂട്ടി കൊണ്ടു മറുപടി പറയാന്‍ സാധിക്കും.. എന്നാല്‍ അതെ കേരളത്തില്‍ നിന്നും ഡല്‍ഹിയിലെത്താന്‍ വര്‍ഷങ്ങള്‍ വേണ്ടി വന്നു എന്ന് പറയുമ്പോള്‍ സ്വാഭാവികമായും ഒരു പോരായ്മ അനുഭവപെട്ടെയ്ക്കാം പക്ഷെ പോപ്പുലര്‍ ഫ്രണ്ട് എന്നാ സംഘടനയെ സംബന്ധിചിടത്തോളം അത് ഒരു പോരായ്മയല്ല മറിച്ചു ഒരുപാടു പ്രയത്നങ്ങളുടെ  പ്രതിഫലമാണ്. ആരംഭ കാലം മുതല്‍ തന്നെ  പൊതു സമൂഹം എന്ന് പറയുവാന്‍ കഴികഴിയുകയില്ല  സമൂഹത്തിലെ ചില അഞ്ചാം പത്തികള്‍  ഒറ്റപെടുത്തലുകളും കുറ്റപെടുത്തലുകളും  നടത്തി ഇതിനെ മുളയിലെ ഇല്ലാതാക്കാന്‍ ശ്രമിച്ചു എന്ന് പറഞ്ഞാല്‍ അത് ഒരു അധികപറ്റാകുകയില്ല..എന്നാല്‍ ഇതിനെയെല്ലാം മുഖവിലയ്ക്കെടുക്കാതെ ആരോപണങ്ങളെ പ്രതിരോധിച്ചും ജനങ്ങള്‍ക്കിടയില്‍ ബോധാവല്‍ക്കരണം  നടത്താനും അടിച്ചമര്ത്തപെടിരുന്ന  ജന...