പോസ്റ്റുകള്‍

ഈ ആര്‍ എസ് എസ് ഭീകരനെകുറിച്ച് വിവരം നല്‍കുന്നവന് രണ്ട് ലക്ഷം ഇനാം.

ഇമേജ്
അജ്മീര്‍ സ്ഫോടനം: സുരേഷ് നായരെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് രണ്ടുലക്ഷം ഇനാം  ന്യൂഡല്‍ഹി: അജ്മീര്‍ ദര്‍ഗ സ്ഫോടനക്കേസില്‍ പ്രതിയായ മലയാളി ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുരേഷ് നായരെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി രണ്ടുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച പരസ്യം ദേശീയ അന്വേഷണ ഏജന്‍സി ദേശീയമാധ്യമങ്ങള്‍ക്കു നല്‍കി.  സംജോതാ എക്സ്പ്രസ്, മക്കാ മസ്ജിദ്, മൊദാസ സ്ഫോടനക്കേസുകളില്‍ പിടികിട്ടാപ്പുള്ളികളായ മറ്റു നാലുപേര്‍ക്കൊപ്പമാണു സുരേഷ് നായര്‍ക്കായി ദേശീയ അന്വേഷണ ഏജന്‍സി ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്. സുരേഷ് നായരുടെ ഫോട്ടോയും ഗുജറാത്തിലെ വിലാസവും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്. രാജ്യത്ത് ഹിന്ദുത്വര്‍ നടത്തിയ വിവിധ സ്ഫോടനക്കേസുകളില്‍ പിടികിട്ടാപ്പുള്ളികളായ സന്ദീപ് ഡാംഗെ, രാംജി കല്‍സാംഗ്രെ എന്ന രാമചന്ദ്ര, അമിത് എന്ന അശോക്, മേഹുല്‍ എന്ന മഹേഷ് ഭായ് എന്നിവരാണു സുരേഷ് നായര്‍ക്കൊപ്പം ഇനാം പ്രഖ്യാപിക്കപ്പെട്ട മറ്റു നാലുപേര്‍. ഇതില്‍ സന്ദീപ് ഡാംഗെ, രാംജി കല്‍സാംഗ്രെ എന്നിവര്‍ക്കു നേരത്തേ അഞ്ചുലക്ഷം രൂപ വീതമാണ് ഇനാം പ്രഖ്യാപിച്ചതെങ്കില്‍ 10 ലക്ഷം രൂപയായി ഉയര്‍ത്...

ത്രിരാഷ്ട്ര ഏകദിനം തത്സമയം കാണുക

ഇമേജ്
ഇന്ത്യ ഓസ്ട്രേലിയ ശ്രീലങ്ക എന്നീ മൂന്നു രാജ്യങ്ങള്‍ പന്കടുക്കുന്ന ത്രിരാഷ്ട്ര ഏകദിന ടൂര്‍ണമെന്റില്‍ തത്സമയം കാണുക     

"മകനെ ഫേസ് ബുക്കിനും നിന്നോട് വിരോധമാണ്"

ഇമേജ്
ഈ കുഞ്ഞിന്‍റെ അവസ്ഥ നിങ്ങളെ അല്‍പമെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഈ പോസ്റ്റ്‌ മറ്റുള്ളവരിലേക്കും നിങ്ങള്‍ എത്തിക്കുക  മനസാക്ഷി എന്ന ഒന്ന് നിങ്ങള്‍ക്ക്‌ ഉണ്ടോ? എങ്കില്‍ ഇസ്രായേലിന്‍റെ ഈ ക്രൂരകൃത്യം ലോകത്തിനു മുമ്പില്‍ തുറന്നു കാട്ടുക..  ഞാന്‍ എന്‍റെ ജീവിതത്തില്‍ കണ്ട ഏറ്റവും വേദനിക്കുന്ന ചിത്രം .... ഇസ്രയേല്‍ എന്നാ ലോക ഭീകരന്‍ നീ ഇതിനു കണക്ക് പറയുക തന്നെ ചെയ്യേണ്ടി വരും തീര്‍ച്ച ...  പിറന്നു വീഴുന്ന പിഞ്ചു പൈതങ്ങളെ പോലും തീവ്ര വാദിയായി ചാപ്പ കുത്തി കൊന്നെടുക്കുന്ന നിന്റെ ഈ ക്രൂരതക്ക് കാലം മറുപടി നല്‍കും അതാണ് ചരിത്രം ....  എന്‍റെ പിഞ്ചു അനുജാ നിനക്കൊപ്പം ലോകത്തിലെ 150 കോടി മുസ്ലിങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥന ഉണ്ട്.....  വാക്കുകളില്‍ ഒതുക്കാന്‍ ആവുന്നില്ല മകനെ നിന്നോടുള്ള സ്നേഹം .. കാലങ്ങള്‍ക്കു ശേഷം എന്‍റെ കണ്ണുകളില്‍ ഈറന്‍ അണിയിക്കാന്‍ നിന്‍റെ രക്ത സാക്ഷിത്തിനു കഴിഞ്ഞുവെങ്കില്‍ എന്നെ പോലെ ഒരുപാടു ആളുകളുടെ മനസിന്റെ മടി തട്ടില്‍ നീ സ്ഥാനം പിടിച്ചിരിക്കുന്നു ... വാക്കുകള്‍ ഇടറുന്നു മകനെ.....കണ്ണുകളില്‍ തീ ജ്വാലകള്‍ സമ്മാനിക്കാന്‍ നിനക്ക് സാധിക...

സത്യവിശ്വാസിനിയുടെ സഹനശീലം..

ഇമേജ്
തന്‍റെ ജീവിതത്തില്‍ ഇരുട്ട് പോലെ മൂടുമ്പോഴും സങ്കീര്‍ണ്ണമായ പ്രശ്നങ്ങളും പ്രതിസന്ധികളും നാലുപാടുനിന്നാക്രമിക്കുമ്പോഴും സത്യവിശ്വാസിനിയുടെ നില ധീരമായിരിക്കും. ഇസ്ലാമിലേക്ക് വരുന്നതിനു മുമ്പ് സഹോദരന്‍ ‘സഖര്‍’ ന്‍റെ വേര്‍പാടില്‍ തപ്തമനസ്കയായ് വിലപിടിച്ചു പാടിനടന്ന കവയത്രി ഖന്‍സ(റ) ഇസ്‌ലാമിന്‍റെ സുഗന്ധവും ഈമാനിന്‍റെ സ്ഥൈര്യവും മനസ്സില്‍ ചേക്കേറിയപ്പോള്‍ അവരുടെ മുന്നവസ്ഥയില്‍ അത്ഭുതകരമായ മാറ്റമുണ്ടായി. ക്ഷമ, തികഞ്ഞ ക്ഷമയിലേക്കവര്‍ മാറി. എത്രവരെ, ഐഹിക വിഭവങ്ങളിലുത്തമമായ തന്‍റെ നാലുമക്കള്‍ ഖാദിസിയ്യ: രണാങ്കണത്തില്‍ രക്തസാക്ഷികളായി വീണപ്പോള്‍ ആ മഹതി അസാമാന്യമായ ധൈര്യമാണ് കാട്ടിയത്. തന്‍റെ നാലു കരള്‍കഷ്ണങ്ങള്‍! ജീവിതത്തിനെ ആലംബങ്ങള്‍! മുമ്പ് ‘സഖ്ര്‍’നെ കുറിച്ചോര്‍ത്തു കരഞ്ഞ കണ്ണുകള്‍ അപ്പോഴുമവര്‍ക്കുണ്ട്: പക്ഷെ അവര്‍ കരഞ്ഞില്ല പ്രാര്‍ത്ഥിച്ചു:“മക്കളുടെ രക്തസാക്ഷിത്വത്തിലൂടെ എനിക്കു മാന്യത നല്‍കിയ നാഥാ, നിനക്ക് സ്തുതി, ഇനിയെന്‍റെ ആഗ്രഹം നാളെ സ്വര്‍ഗത്തില്‍ നീന്‍റെയനുഗ്രഹത്തിന്‍ കീഴില്‍ ഞങ്ങളെ നീ ഒരുമിച്ചുകൂട്ടുക മാത്രം!”സഹനത്തിന്‍റെ മറ്റൊരുമാതൃകയാണ് ഉമ്മുസുലൈം(റ). അബുത്വല്‍ഹ(റ) യുടെ ഭാര്യ...

നാം അറിഞ്ഞിരിക്കേണ്ട ഫെയ്‌സ്ബുക്കിലെ ചില ചതിക്കുഴികള്‍ .

ഇമേജ്
നാം അറിഞ്ഞിരിക്കേണ്ട ഫെയ്‌സ്ബുക്കിലെ ചില ചതിക്കുഴികള്‍ .  ഫെയ്‌സ്ബുക്ക് ഒരു രാജ്യമായിരുന്നുവെങ്കില്‍ അംഗസംഖ്യ വെച്ച് ചൈനക്കും ഇന്ത്യക്കും പിറകില്‍ മൂന്നാമത്തെ രാജ്യമായി അത് അറിയപ്പെട്ടേനെ-ഫെയ്‌സ്ബുക്കിനെ 'ടൈം മാഗസിന്‍' ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. ലോകമൊട്ടാകെ ഏകദേശം 60 കോടിയോളം ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുണ്ട്. ഇതില്‍ 50 ശതമാനം പേരും ദിവസം ഒരു പ്രാവശ്യമെങ്കിലും ഫെയ്‌സ്ബുക്കില്‍ ലോഗിന്‍ ചെയ്യുന്നവരാണ്. ഫെയ്‌സ്ബുക്ക് അതിന്റെ സ്വരൂപം കാട്ടിത്തുടങ്ങിയതോടെ മറ്റു പല സൗഹൃദക്കൂട്ടായ്മകളും പിന്നിലായി. പ്രചാരത്തില്‍ ഗൂഗിളിനുപോലും ഭീഷണി സൃഷ്ടിച്ചുകൊണ്ടാണ് ഫെയ്‌സ്ബുക്കിന്റെ മുന്നേറ്റം. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. ഇന്ത്യയില്‍ ഒന്നാമതായിരുന്ന ഗൂഗിളിന്റെ ഓര്‍ക്കുട്ടിനെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഫെയ്‌സ്ബുക്ക് പിന്നിലാക്കിയിരിക്കുന്നു. പല സ്ഥാപനങ്ങളിലും ജോലി സമയത്ത് ഫെയ്‌സ്ബുക്ക് നിരോധിച്ചിരിക്കുകയാണ്. ഫെയ്‌സ്ബുക്കിനൊപ്പം തന്നെ ഫെയ്‌സ്ബുക്ക് സൃഷ്ടിക്കുന്ന വിവാദങ്ങളും വളരുന്നു. വിവാദങ്ങളില്‍ പ്രധാനപ്പെട്ടതാണ് വ്യക്തികളുടെ സ്വകാര്യതാ സംരക്ഷണം. നിങ്ങള്...

അമ്മായിക്ക് അടുക്കളയിലും ആവാം മരുമകള്‍ക്ക് പറമ്പില്‍ പോലും പാടില്ല

ഇമേജ്
മറുപടി പറയൂ ആര്‍ എസ് എസ് കാരാ.. പശുവിനെ അമ്പലപരിസരത്ത് വെച്ച് അറുത്തത് തെറ്റ്..എന്നാല്‍ അതിന്‍റെ പേരില്‍ കലാപം ഉണ്ടാക്കാന്‍ ഇറങ്ങി പുറപ്പെട്ട സംഘപരിവാരഭീകരര്‍ കാണാതെ പോയ ഒന്നുണ്ട് വര്‍ഗീയ വിഷം കലര്‍ത്താന്‍ ശ്രമിച്ച ആര്‍ എസ് എസ് കാര്‍ എന്തെ ഇത് കാണാതെ പോയി?  ആദ്യം ഈ ചിത്രങ്ങള്‍ കാണുക. എങ്കിലേ വായനക്കാര്‍ക്ക്  മനസ്സിലാകൂ..      കഴുത്ത് വെട്ടാന്‍ കൊണ്ട് പോകുന്നു     അനങ്ങാന്‍ പോലും പറ്റാത്ത വിതത്തില്‍ വലിച്ചു പിടിക്കുന്നു  പിരടി വെട്ടി കൊലപ്പെടുത്തുന്നു. ഇത് കാണാന്‍ പോലും കഴിയാതെ കണ്ണ് പൊത്തുന്നവരെയും കാണാം  കൊലപ്പെടുത്തിയ മാടുകളെ പ്രദര്‍ശനത്തിന് വെച്ചിരിക്കുന്നു   ആടുകളെയും കാഴുത്തറക്കാന്‍ കൊണ്ട് വരുന്നു  കഴുത്തറത്ത ആടിന്‍റെ തല പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിച്ചിരിക്കുന്നു   ആടിന്‍റെ രക്തം പച്ചക്ക് കുടിക്കുന്നആള്‍   നിലത്ത് തള്ളിയിട്ട് കഴുത്ത് വെട്ടാന്‍ തയ്യാറാകുന്നവര്‍ കഴുത്ത് പിടിച്ചു ഒടിക്കുന്നു  അറുത്ത മാടുകളുടെ തലയുമായി പൂജാരി   ഒരു പ്രതേക അറിയിപ്പ്‌,നിങ്ങള്‍ കണ്ട ചിത്രത്തില്‍ കാ...

ഭീകരതയുടെ സംഘപരിവാരം

ഇമേജ്
ഭീകരതയുടെ സംഘപരിവാരം അങ്ങനെ ദുര്‍മുഖമുള്ള യാഥാര്‍ഥ്യങ്ങള്‍ ഓരോന്നായി പുറത്തുവരുകയാണ്. രാജ്യത്തെങ്ങും വ്യവസ്ഥാപിതമായി ബോംബ്സ്ഫോടനങ്ങള്‍ നടത്തി നൂറുകണക്കിന് ആളുകളെ കൊലചെയ്യുകയും ആയിരക്കണക്കിന് ആളുകളെ അംഗവിഹീനരാക്കുകയും ചെയ്തവരൊക്കെ നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്തുനിന്നു പരമതവിരോധം കോരിക്കുടിക്കുകയും അതോടൊപ്പം വിധ്വംസകപ്രവര്‍ത്തനങ്ങളില്‍ ഉന്നത പരിശീലനം നേടുകയും ചെയ്തവരാണെന്ന വസ്തുതയാണ് അനുദിനം അനാവരണം ചെയ്യപ്പെടുന്നത്. പര്‍ബാനി ബോംബിന്റെ അറിയാക്കഥകള്‍   2008 മെയ് 13. ജയ്പൂര്‍ സ്ഫോടനം നടന്നു മണിക്കൂറുകള്‍ക്കകം ഡല്‍ഹി നോര്‍ത്ത് ബ്ളോക്കില്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ ബ്രീഫിങ് നടക്കുന്നു. ആഭ്യന്തര സഹമന്ത്രി ശ്രീപ്രകാശ് ജയ്സ്വാളിന്റെ മുഖത്ത് സമ്മര്‍ദ്ദങ്ങളുടെ ഭാരം. എവിടെയും തൊടാതെയുള്ള വിശദീകരണങ്ങള്‍ക്കിടെ മാധ്യമപ്രവര്‍ത്തകരുടെ കുത്തിക്കുത്തിയുള്ള ചോദ്യങ്ങള്‍ക്കു മുന്നില്‍ ജയ്സ്വാളിനു പതര്‍ച്ച. ആരാണു സ്ഫോടനം നടത്തിയതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി വന്നു. ഇതിനു പിന്നില്‍ വിദേശ കരങ്ങളുണ്ട്. ലശ്കറെ ത്വയ്യിബയുടെ ഇന്ത്യന്‍ പതിപ്പായ ഇന്ത്യന്‍ മുജാഹിദീനാണു പിന്നില്‍. സ്ഫോടനം നടന...