പോസ്റ്റുകള്‍

ഏപ്രില്‍ ഒന്ന് ലോക വിഡ്ഡി ദിനമായി ആചരിക്ക പ്പെടുന്ന ദിവസം..

ഇമേജ്
തമാശക്ക് വേണ്ടി ചെറുതും വലുതുമായ തോതില്‍ ആളുകളെ ഉപദ്രവിക്കുക, കളവ് പറയുക, ആളുകളെ വിഡ്ഡികളാക്കുക തുടങ്ങിയ കാര്യ ങ്ങളാണ് പ്രധാനമായും ഈ ദിവസത്തില്‍ ജനങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. നമ്മള്‍  ഈ ദിവസ ത്തെ എങ്ങനെ കാണണം. നാടോടുമ്പോള്‍ നടു വേ ഓടണമെന്ന് ചിന്തിക്കുന്ന ഒരു വിഭാഗംആളുകള്‍ ഈ ദിവസത്തെ വളരെ  ആഘോഷമായി കൊണ്ടാടുന്നു.  വിഡ്ഡിദിന ത്തിന്റെ പൊരുളെന്ത് എന്നതിനെക്കുറിച്ച് നാം മനസ്സിലാക്കാത്ത പ്രശ്നമാണ്  യഥാര്‍ത്ഥ കാരണം. എന്ന് മുതലാണ്‌ ഈ വിഡ്ഢിദിനം കടന്നു വന്നത് എന്ന് നോക്കാം  ഇംഗ്ളീഷ് കലണ്‍ടറിലെ നാലാമത്തെ മാസമാണ് ഏപ്രില്‍. ഏപ്രില്‍ ഒന്നാം തീയതി ലോക വിഡ്ഢിദിനമായി അറിയപ്പെടുന്നു. ശല്യമോ നഷ്ടമോ ഉണ്‍ടാക്കുന്ന വികടപ്രവൃത്തികള്‍ നടത്തി സ്നേഹിതന്മാരെ വിഡ്ഢികളാക്കുന്നു. തമാശകളാല്‍ പരിഹസിക്കുന്ന ഈ ആചാരം അനേകം രാജ്യങ്ങളില്‍ നൂറ്റാണ്‍ടുകളായി നിലനില്‍ക്കുന്നു. ഇതിന്റെ ഉത്ഭവം അജ്ഞാതമാനന്കിലും  1582-ല്‍ പാരീസില്‍ ചാള്‍സ് ഒമ്പതാമന്റെ കാലത്ത്‌  കലണ്ടര്‍ പരിഷ്കരണവുമായി  ബന്ധപ്പെട്ട സംഭവ ങ്ങളാണ് ഇതിന്‍റെ ഉത്ഭവമെന്ന്  പറയപ്പെടുന്നു. അതിനു മുംബ് പുതുവര്‍ശാഘോഷ...

ഇന്ത്യന്‍ ജനത ഒരു ബദല്‍ ശക്തിയെ തേടുന്നു. എസ് ഡി പി ഐ

ഇമേജ്
ഇന്ത്യന്‍ ജനത ഒരു ബദല്‍ രാഷ്ട്രീയ ശക്തിറെ തേടുകയാണ് എന്നും എസ് ഡി പി ഐ യെ ജനം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ബദല്‍ രാഷ്ട്രീയ ശക്തിയായി കാണാന്‍ തുടങ്ങിയിരിക്കുന്നു എന്നും  ഹ്രസ്വസന്ദര്‍ശനത്തിന് കുവൈത്തില്‍ എത്തിയ എസ് ഡി പി ഐ സംസ്ഥാന പ്രസിടന്റ്റ് കെ എം അഷ്‌റഫ്‌ പറഞ്ഞു. ഒലീവ് ബ്ലോഗിന് വേണ്ടി മജീദ്‌ ഊരകം , നൌഷാദ് കൂളിയാടും കൂടി നടത്തിയ മുഖാമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.  ലോക്സഭാ തിരഞ്ഞടുപ് അടുത്ത സാഹചര്യത്തില്‍ എസ് ഡി പി ഐ യുടെ സംസ്ഥാന പ്രസിടന്റ്റ് അഡ്വക്കറ്റ് കെ എം അഷ്‌റഫ്‌ മനസ്സ് തുറക്കുന്നു. ഭയത്തില്‍ നിന്നും മോചനം വിശപ്പില്‍ നിന്നും മോചനം എന്ന എസ് ഡി പി ഐ യുടെ മുദ്രാവാക്യം തികച്ചും കാലികപ്രസക്തമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.  എസ് ഡി പി ഐയുടെ രൂപീകരണ സമയത്ത് തന്നെ വെച്ചത് ഭയത്തില്‍ നിന്നും മോചനം വിശപ്പില്‍ നിന്നും മോചനം എന്ന മുദ്രാവാക്യമാണ്. ഇന്ത്യയിലെ 65  കോടി ജനങ്ങള്‍ രണ്ടു നേരം ഭക്ഷണം കഴിക്കാന്‍ ഇല്ലാത്തവരാണ്. യു എന്‍ ന്‍റെ ഏറ്റവും പുതിയ കണക്കനുസരിച്ച് മൊത്തം ലോകത്ത്  പട്ടിണി പാവങ്ങളുടെ കണക്കില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. മറ്റ് മിതമായ ജീവിത സൌകര...

ഇല്ല തൊഗാഡിയ ഗുജറാത്തും മുസാഫര്‍ നഗറും ബാബറി മസ്ജിദും ഞങ്ങള്‍ മറന്നിട്ടില്ല മറക്കുകയും ഇല്ല..!!

ഇമേജ്
പ്രവീണ്‍ തൊഗാഡിയ വീണ്ടും മുസ്ലിംകളെ ഭീഷണിപ്പെടുത്തിയും കൊലവിളിച്ചും തൊഗാടിയ കേരളത്തില്‍ അഴിഞ്ഞാടാന്‍ തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍  വിശ്വഹിന്ദു പരിഷത്തിന്റെ ഹിന്ദു സ്വാഭിമാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരികവേയാണ് തൊഗാടിയ വര്‍ഗീയ വിഷം ചീറ്റിയത്. മുസ്ലിം സമുദായത്തെയും പ്രതേകിച്ച് മുസ്ലിം ലീഗിനെയും പ്രതികൂട്ടിലാക്കിയാണ് തൊഗാഡിയയുടെ പ്രസംഗമുണ്ടായത്. മലബാര്‍ പ്രത്യേക സംസ്ഥാനമാക്കണമെന്ന്​ ആവശ്യപ്പെടുന്ന മുസ്‍ലിം ലീഗ്​ ഗുജറാത്തും മുസാഫര്‍ നഗറും മറക്കരുതെന്നും പാകിസ്താനിലേക്ക്‌ പോകണംമെന്നുമാണ് പ്രവീണ്‍ തൊഗാഡിയയുടെ ഭീഷണി. ഇല്ല തൊഗാഡിയാ മുസാഫര്‍ നഗറും ഗുജറാത്തും മാത്രമല്ല . ബാബറി മസ്ജിദും,മലെഗാവും,സംജോതയും,മക്കാ മസ്ജിദും, അജ്മീര്‍ സ്ഫോടനവും,കാണ്‍പൂര്‍, നന്ദേഡ് ,പര്‍ബാനി, പൂനൈ, ജല്‍ന മസ്ജിദുകളിലെ  സ്ഫോടനങ്ങള്‍ ഒന്നും ഞങ്ങള്‍ മറന്നിട്ടില്ല. മറക്കുകയും ഇല്ല. മറക്കുവാന്‍ ഞങ്ങള്‍ അനുവദിക്കുകയും ഇല്ല. ഗുജറാത്തിന്റെ ആവേശം മൂത്ത് കേരളത്തിലേക്ക് വന്നു ഡയലോഗ് അടിക്കുന്നതിനു മുംബ് തൊഗാഡിയും ശിങ്കിടികളും ഒരു നൂറു വട്ടം ആലോചിക്കുന്നത് നല്ലതാണ്. നേതാവിന്റെ ആവേശം കൊള്ളിക്...

ഒരു ഫേസ്ബുക്ക് തിരിഞ്ഞു നോട്ടം വീഡിയോ

ഇമേജ്
ഫേസ്ബുക്ക് പത്താം വാര്‍ഷിക ഉപഹാരം  ഫേസ്ബുക്ക് അമ്മാവന്‍ സുക്കര്‍ബര്‍ഗ്  ഫേസ്ബുക്ക് അതിന്റെ പത്താം വാര്‍ഷികആഘോഷത്തിന്റെ ഭാഗമായി നമുക്ക് നല്‍കുന്നു ഒരു അവസരം. അതെ.  ഒരു ഫേസ്ബുക്ക് തിരിഞ്ഞുനോട്ടം  അതെ..  നിങ്ങള്‍  ഫേസ്ബുക്കില്‍ വന്നത് മുതല്‍ ഇന്ന് വരെ നിങ്ങളുടെ ഫേസ്ബുക്ക് പ്രധാനഭാഗങ്ങള്‍ ഒറ്റക്ലിക്കില്‍  വീഡിയോയായി കാണുവാനും ഡൌണ്‍ലോഡ് ചെയ്യുവാനും ഒരവസരം. നിങ്ങള്‍ ചെയ്യേണ്ടത്. ഫേസ്ബുക്ക് തുറക്കുക. ശേഷം താഴെ കാണുന്ന ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.  എപ്പടി?

മൊല്ലക്കുട്ടിയുടെ ക്രിമിക്കടിയും നേര്‍രേഖയുടെ ചൊറിച്ചിലും..

ഇമേജ്
മോല്ലക്കുട്ടിയുടെ പുഴുകുത്തിയ "ഒലീവ്" നുള്ള മറുപടി  "കേരളത്തിലും ബംഗാളിലും ത്രിപുരയിലും മാത്രം കണ്ടു വന്നിരുന്ന ഇപ്പോള്‍ വംശനാശഭീഷണി നേരിടുന്ന ഒരു തരം ജനുസ്സുകളുടെ അവശേഷിക്കുന്ന ഇലകളില്‍ ഉണങ്ങിയ ഇലകള്‍ വീഴുമ്പോള്‍ ചിരിക്കുന്ന പച്ചിലകളുടെ അവസ്ഥയാണ് ഈ ലേഖനത്തിന്. :) മോല്ലക്കുട്ടി തന്റെ ലേഖനത്തില്‍ പറഞ്ഞതത്രയും വസ്തുതയുടെ വെളിച്ചത്തില്‍തന്നെയാണ് എന്ന് തറപ്പിച്ചു പറയുന്നു. എന്തൊക്കെയാണ് ആ വസ്തുത എന്ന് പറയ്‌ ന്‍റെ മോല്ലക്കുട്ട്യെ. ഇയാളുടെ ലേഖനം കണ്ടു വഴി പിഴക്കാന്‍ മാത്രം വല്ലതും ആ ലേഖനത്തില്‍ ഉണ്ടോ? ഇയാളുടെ ലേഖനത്തിനു  നേരെ അരിശം കൊള്ളേണ്ട ഒരു ആവശ്യവും ഇല്ല. കാരണം ആ ലേഖനം വായിച്ചാല്‍ നാലാം ക്ലാസ് കുട്ടികള്‍ പോലും നാണിച്ചു പോകും.. കൂടെ ഒന്നുകൂടി പറയട്ടെ. ഒരു വെല്ലുവിളി ഇപ്പോഴും അവശേഷിക്കുന്നു. അടുത്ത ലേഖനത്തില്‍ എങ്കിലും ഈ വെല്ലുവിളി സ്വീകരിക്കും എന്ന് കരുതുന്നു.. എന്റെ മുന്‍ ലേഖനത്തില്‍ എഴുതിയ "ലേഖകനെ വെല്ലുവിളിക്കുന്നു. എന്താണ് തീവ്രവാദം എന്നും എന്‍ ഡി എഫ് കേരളത്തില്‍ ഉണ്ടായ സമയത്ത് അവര്‍ ചെയ്ത തീവ്രവാദവും കൂടി ഒന്ന് വെളിവാക്കാന്‍  ആതികാരികതയോട് കൂടെ ...

മുസ്ലിം ലീഗിനെ വിലയിരുത്തുമ്പോള്‍.......

ഇമേജ്
മുസ്ലിം സമുദായത്തിനു ലീഗ് ചെയ്ത സംഭാവനകളെകുറിച്ച് വിവരിക്കുമ്പോള്‍ "ഉപ്പുപ്പാക്ക് ആനയുണ്ടായിരുന്ന കാലത്തെ"കുറിച്ച് വീമ്പു പറയലാണ് ഇപ്പോഴും ലീഗുകാരുടെ പണി. പത്ത് ഇരുപത്തി അഞ്ചു കൊല്ലം കഴിഞ്ഞിട്ടും പഴയ മുസ്ലിം പെണ്‍കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പും അറബി മുന്‍ഷിമാരെ വിരിയിപ്പിച്ച് എടുത്ത കഥയും തന്നെ പറയാനുള്ളൂ. സി.എച്ചും സീതി സാഹിബും കഴിഞ്ഞു വന്നവര്‍ സ്വന്തക്കാരെ 'വഴിവിട്ടു" സഹായിക്കുന്ന സമയം സമുധയതിനെ ശ്രദ്ധിച്ചിരുന്നുവെങ്കില്‍ സമുദായായ പുരോഗതിക്ക് വേറെ വഴിതേടേണ്ട ഗതികെട് ആര്‍ക്കും ഉണ്ടാവുമായിരുന്നില്ല. കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയുമായി ചേര്‍ന്ന് ഭരിച്ച കാലത്ത്‌ നേടിയ നേട്ടങ്ങളില്‍ ഊറ്റം കൊണ്ടിരിക്കാന്‍ അല്ലാതെ അഭിനവ ലീഗിന്‍റെ നേട്ടങ്ങളെ കേരള കോണ്‍ഗ്രസ്‌ സ്വന്തം സമുദായത്തിനു വേണ്ടി നേടി എടുത്തത്തിന്‍റെ നാലയലത്ത് വരുമോ. വിദ്യാഭ്യാസ സൌകര്യത്തിലും ആരോഗ്യ മേഖലയിലും അടക്കം എല്ലാ മേഖലയിലും ഉള്ള സൌകര്യങ്ങളുടെ ലിസ്റ്റ് ജില്ല അടിസ്ഥാനത്തില്‍ എടുത്ത് ലിസ്റ്റ് തല തിരിച്ചു പിടിച്ചാല്‍ മുകളില്‍ തന്നെ മലപ്പുറം കാണാം എന്നതാണ് ലീഗ് "സേവന"ത്തിന്‍റെ ബാക്കി പത്രം. തെക്കന്‍ ജി...

ഇസ്ലാമിക നിയമം എല്ലാവര്ക്കും ബാധകം സൗദി ഉപപ്രധാനമന്ത്രി : രാജകുമാരന്‍റെ വധശിക്ഷ ഉടന്‍

ഇമേജ്
വധശിക്ഷ കാത്ത് ജയിലില്‍ കിടക്കുന്ന സൗദി രാജ കുമാരന്‍  കൊലപാതകകേസില്‍ ജയിലില്‍ കിടക്കുന്ന സൗദി രാജകുമാരന് വധശിക്ഷ കിട്ടുമെന്ന് ഉറപ്പായി.  കൊലപാതക കേസില്‍ പ്രതിയായ സൗദി അറേബ്യയിലെ രാജകുമാരന്റെ വധശിക്ഷ നടപ്പാക്കാന്‍ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ വകുപ്പു മന്ത്രിയുമായ സല്‍മാന്‍ രാജകുമാരന്‍ അനുമതി നല്‍കി.  ഇസ്ലാമിക ശരീയത്ത് നിയമം എല്ലാവര്ക്കും ഒരുപോലെയാണ് എന്നും അതില്‍ രാജാവ് എന്നോ മന്ത്രി എന്നോ രാജ കുടുംബം എന്നോ വിത്യാസം ഇല്ല എന്നും ആഭ്യന്തര മന്ത്രി മുഹമ്മദ് ബിന്‍ നാഇഫിന് അയച്ച സന്ദേശത്തില്‍ സല്‍മാന്‍ രാജകുമാരന്‍ വ്യക്തമാക്കിയാതോടെയാണ്  രാജകുമാരന് വധശിക്ഷ ഉറപ്പായത്. കൊല്ലപ്പെട്ട സൗദി പൗരന്റെ പിതാവ് പ്രതിക്ക് മാപ്പ് നല്‍കാത്തതിനെ തുടര്‍ന്നാണിത്.  ശരീഅത്ത് നിയമം എല്ലാവര്‍ക്കും ബാധകമാണെന്ന് ആഭ്യന്തര മന്ത്രി മുഹമ്മദ് ബിന്‍ നാഇഫിന് അയച്ച സന്ദേശത്തില്‍ സല്‍മാന്‍ രാജകുമാരന്‍ വ്യക്തമാക്കി.  ദുര്‍ബലന്റെ അവകാശം അനുവദിക്കാത്തേടത്തോളം കാലം ശക്തന്‍ അല്ലാഹുവിന്റെ മുന്നില്‍  മുന്നില്‍ ദുര്‍ബലനാണ്. നീതി ന്യായ വകുപ്പിന്റെ തീരുമാനത്തില്‍ ഇടപെടാന്...

ഒറ്റ ക്ലിക്ക് കൊണ്ട് ഫേസ്ബുക്ക് സുഹൃത്തുക്കളെ എങ്ങനെ ഗ്രൂപ്പിൽ ചേര്ക്കാം

ഇമേജ്
ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിങ്ങളുടെ ഫ്രണ്ട്സിനെ മുഴുവനായും ഒറ്റക്ലിക്കില്‍ ചേര്‍ക്കുന്ന വിദ്ധ്യയാണ് ഇവിടെ പറയുന്നത്.  ചിത്രം കാണുക..    നിങ്ങൾ ചെയ്യേണ്ടത് ആദ്യം ഗ്രൂപ്പിൽ പോകുക. ഗ്രൂപ്പിൽ പോകാൻ   ഇവിടെ ക്ലിക്ക് ചെയ്യുക  അതിനു ശേഷം  നിങ്ങൾ ചെയ്യേണ്ടത്  ഒരു ജാവ സ്ക്രിപ്റ്റ് കൊട് ലഭിക്കും. ആയ കോഡ് ഗ്രൂപ്പിൽ നല്കിയാണ് ആളുകളെ ചെര്ത്തെണ്ടത്.. ഗ്രൂപ്പിൽ ആളുകളെ ചേര്ക്കുന്നതിനുള്ള കോഡ് ലഭിക്കുവാൻ താഴെ കാണുന്ന സ്റ്റാർ  ക്ലിക്ക് ചെയ്യുക.. ******************** ഇഷ്ടമായി എങ്കിൽ ഇവിടെ   LIKE   ചെയ്യുമല്ലോ.

കര്‍ണാടകയില്‍ വലയിലായ "ലവ് ജിഹാദിക്ക് " വധ ശിക്ഷ ..

ഇമേജ്
സജ്ജാദ് വാണിയമ്പലം  2009 ജൂണ്‍ 17 നായിരുന്നു അനിത എന്നാ യുവതിയെ മംഗലാപുരം ബരിമാരില്‍ നിന്ന് കാണാതാവുന്നത്. സഹോദരിക്ക് ഏതോ പ്രണയം ഉണ്ട് എന്ന് സംശയിച്ചിരുന്ന സഹോദരന്‍ ജൂണ്‍ 20 നു ബന്ദവാള്‍ പോലീസ് സ്റെഷനില്‍ പരാതി നല്‍കി. ബി സി ബസ് സ്റ്റാന്‍ഡില്‍ കംഫര്‍ട്ട് സ്റെഷനില്‍ മരണപെട്ട നിലയില്‍ അനിതയുടെ മൃദ ദേഹം കണ്ടെത്തി. കേരളത്തില്‍ സംഘികളും മങ്കികളും ഒക്കെ ചേര്‍ന്ന് ലവ് ജിഹാദ് എന്നും പറഞ്ഞു അന്തരീക്ഷം ആകെ ദുര്‍ഗന്ധം പൂരിതമാക്കിയ കാലം. ഹിന്ദു യുവതി , ഒളിച്ചോട്ടം , പ്രണയം , കൊലപാതകം എല്ലാം ചേര്‍ന്ന് വന്ന സ്ഥിതിക്ക് സംശയിക്കണ്ട കൊന്നത് ഭീമന്‍ തന്നെ. കര്‍ണാടകയിലും ലവ് ജിഹാദ് എന്നും പറഞ്ഞു സംഘികള്‍ തെരുവിലിറങ്ങി. സമാനമായി കാണാതായ മറ്റു ഹിന്ദു യുവതികളുടെ നീണ്ട ലിസ്റ്റ് കൂടി ലവ് ജിഹാദ് ഇരകളുടെതായി സംഘികള്‍ നെഞ്ചത്തടിച്ചു അലമുറയിട്ടു. കേരളത്തില്‍ മനോരമ/മാതൃഭൂമിയാതി തേവിടിശ്ശികളും കുളം കലക്കാന്‍ മുന്നില്‍ വന്നു. കര്‍ണാടക അഭ്യന്തര വകുപ്പിന്‍റെ നേരിട്ടുള്ള ഇടപെടല്‍ ബെന്ടവാല്‍ പോലീസ് സ്റെഷനില്‍ . ഒക്ടോബര്‍ 21 നു തന്നെ "ലവ് ജിഹാദി " വലയിലായി. പേര് മോഹന്‍കുമാര്‍ , ജോലി അധ്യാപകന്‍ . വിശദമ...

മഅദനിയുടെ ദുരന്തജീവിത ക്ലൈമാക്സ് ഇങ്ങനെ..!!

ഇമേജ്
മഅദനിയുടെ ദുരന്തജീവിത ക്ലൈമാക്സ് ഇങ്ങനെ..!! ബംഗ്ലൂരില്‍ നിന്ന് കനത്ത പോലീസ് ബന്തവസ്സോടെ ഒരു ആംബുലന്‍സിന്‍റെ ഹോണ്‍ ഏത് നിമിഷവും നമുക്ക് പ്രതീക്ഷിക്കാം. ഇടതും വലതും രാഷ്ട്രീയ തമ്പുരാക്കന്മാര്‍ മഅദനി ഇന്ത്യന്‍ ജനാധിപത്യത്തിനു ചെയ്ത മഹത്തായ സേവനങ്ങളെ അനുസ്മരിച്ച് അദ്ദേഹത്തിന്‍റെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളെ വാനോളം പുകഴ്ത്തുന്ന , വിതുമ്പല്‍ അടക്കാന്‍ പാട് പെടുന്ന ചാനല്‍ ചര്‍ച്ചകള്‍ ആയിരിക്കാം ഈ മെഗാ സീരിയലിലെ അവസാന എപ്പിസോഡ് . ആളും ആരവവും ഒഴിയുമ്പോള്‍ അദ്ദേഹത്തിന്‍റെ പാതി തളര്‍ന്ന പിതാവും മകനെയോര്‍ത്ത് എന്നും കണ്ണീരു മാത്രം ഒഴുക്കാന്‍ വിധിക്കപെട്ട ഉമ്മയും യുവത്വം മുഴുവന്‍ വിധവയെ പോലെ ജീവിക്കേണ്ടി വന്ന ഭാര്യയും പോലീസ് വാനിന്റെയും ബൂട്ട്സിന്റെയും മുഴക്കം കേട്ട് ഞെട്ടി തരിച്ചു ബാല്യം കഴിച്ച മക്കളും ഒരു പക്ഷെ അല്പം ആശ്വസിക്കുമായിരിക്കും. കണ്ണും കരളും ഇല്ലാത്ത ഈ കാട്ടാളന്മാര്‍ക്കിടയില്‍ നിന്ന് അവരുടെ വാപ്പിച്ചി നിത്യശാന്തിയുടെ സ്വര്‍ഗ്ഗ തീരം അണഞ്ഞല്ലോ എന്ന് ഓര്‍ത്ത് .... മഅദനിയോടു ചെയ്യുന്ന ഈ അപരിഷ്കൃത നീതി നിഷേധത്തെ ന്യായീകരിക്കാന്‍ അദ്ദേഹത്തിന്റെ ഭൂതകാലം ചികയുന്നവര്‍ക്ക് വേണ്ടി അല്പം ...

സംഘപരിവാരത്തിന്റെ കള്ളപ്രചാരണത്തിന് ചൂട്ടുപിടിക്കുന്ന സഖാവ്.!

ഇമേജ്
ശ്രീജിത്തിന്റെ ഈ പോസ്റ്റ്‌ കണ്ടപ്പോള്‍ പഴയകാലത്ത് കേട്ടിരുന്ന ഒരു കഥ ഓര്‍മ്മവരുന്നു.  നഗരത്തില്‍ മോഷ്ടിക്കാന്‍ ഇറങ്ങിയ കള്ളന്‍റെ പിന്നാലെ നഗരവാസികള്‍ കള്ളന്‍ കള്ളന്‍ എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു ഓടുന്നു. ഇത് കേള്കേണ്ട താമസം കണ്ടു നിന്നവര്‍ കള്ളനെ പിടിക്കാന്‍ തുനിയുമ്പോള്‍ കള്ളന്‍ ഉച്ചത്തില്‍ അവരോടു പറഞ്ഞു എന്നെയല്ല .. ദാ അവനെ ആ കള്ളനെ പിടിക്കൂ......  അങ്ങനെ അവരും ഒന്നും അറിയാതെ ആ കള്ളന്‍ കാണിച്ചു കൊടുത്ത വഴിയിലൂടെ ഓടി. അവസാനം ആണ് അവര്‍ക്ക് പിടികിട്ടിയത് നമ്മോടു ഓടാന്‍ പറഞ്ഞ അവനായിരുന്നു സത്യത്തില്‍ കള്ളന്‍ എന്ന്.. ഏതാണ്ട് ഇതുപോലെയുള്ള ഒരു പ്രചാരണമാണ് ഈ സംഘപരിവാരത്തിന്റെ കള്ളപ്രചാരണം ഏറ്റുപിടിച്ചു നടക്കുന്ന ശ്രീജിത്തില്‍ നിന്നും നാം കാണുന്നത്.  ആസ്സാം കലാപ പക്ഷാതലത്തില്‍  ആസ്സാം ജനതക്കെതിരെ വ്യാജ എസ് എം എസ് അയച്ചു എന്ന വാര്‍ത്ത..   ഏകദേശം 30 ലക്ഷത്തോളം SMS അയച്ചു എന്ന് പറയപ്പെട്ടു. പോപ്പുലര്‍ ഫ്രണ്ട് കാര്‍ ആണ് ഇതിനു പിന്നില്‍ എന്ന് പ്രചരിപ്പിച്ചു.  പ്രചരണം കനത്തതോടെ അത് തെളിയിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം  അതികാരികളെ വെല്ലുവിളിച്ച്ചിട...

മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം : സമുദായനേതൃത്വം കല്യാണമുടക്കികള്‍ ആകരുത്..

ഇമേജ്
മുസ്ലിം പെണ്‍കുട്ടികള്‍ക്കു നിക്കാഹ് പ്രായം എത്രയെന്ന ചര്‍ച്ച തലങ്ങും വിലങ്ങും ടക്കാന്‍ തുടങ്ങിയിട്ടു കാലമേറെയായി. 'പതിമൂന്നില്‍ തന്നെ കെട്ടിച്ചണം ഓളെ' എന്നു പറയുന്നവരും പതിട്ടോന്നും പോരാ ഇരുപത്തിയൊന്നുകൂടി കഴിയണമെന്നു വാദിക്കുന്ന ന്യൂജറേഷന്‍ തൃനേത്വവും കൂടി മുസ്ലിം സമുദായത്തിന്റെ വയസ്സറിയിക്കുന്ന ഏര്‍പ്പാടാണ് ഇപ്പോള്‍ ടത്തിക്കൊണ്ടിരിക്കുന്നത്. കണ്ണന്‍ ഈ മാതിരി വയസ്സറിയിക്കല്‍ പരിപാടിയില്‍ കക്ഷിയല്ലെങ്കിലും എന്തിനും ഏതിനും ഒരു ചൂരും ചൊടിയുമൊക്കെ വേണ്ടേ എന്നു ചോദിക്കുമ്പോള്‍ ആരും മേക്കിട്ടുകേറാന്‍ വരരുത്. ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗ് എന്ന ഇമ്മിണി ബല്ല്യ പാര്‍ട്ടി എം.എസ്.എഫിന്റെ കുട്ടിക്കുരങ്ങന്‍മാരെക്കൊണ്ടു ചുടുചോറ് മാന്തിക്കുന്ന പണി നിര്‍ത്തിയില്ലെങ്കില്‍ ഉടക്കിനിന്നിരുന്ന സമസ്തക്കാര്‍ വീണ്ടും ഉടക്കും. കൊടപ്പക്കല്‍ തറവാട്ടില്‍ വച്ച് ആദരണീയായ ഹൈദരലി ശിഹാബ്  തങ്ങള്‍ സമസ്തയ്ക്കും ലീഗിനും വേണ്ടി ഇരട്ടറോള്‍ അഭിയിച്ച് തിരുകേശവിവാദത്തില്‍ ഉടമ്പടി ഒപ്പുവച്ച് മഷി ഉണങ്ങുന്നതിനു  മുമ്പാണ് കോഴിക്കോട്ടങ്ങാടിയില്‍ വച്ചു സമസ്തക്കാര്‍ ഉണ്ടാക്കിയ (സമസ്തയല്ല, ലീഗാണ് സാക്ഷാല്‍ പ്രതിയെന്ന് ...

മോല്ലക്കുട്ടിയുടെ എൻ ഡി എഫിന്റെ മാരീച വേഷങ്ങൾ ക്ക് മറുപടി പോസ്റ്റ്‌

ഇമേജ്
നേര്‍രേഖ എന്ന ഓണ്‍ലൈന്‍ മാഗസിനില്‍ മോല്ലക്കുട്ടി മൂര്‍ക്കനാട് എഴുതിയ   എൻ ഡി എഫിന്റെ മാരീച വേഷങ്ങൾ എന്ന ലേഖനത്തിനുള്ള മറുപടി. നേര്‍രേഖയിലെ പോസ്റ്റ്‌ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  മൊ ല്ലക്കുട്ടി മൂർക്കനാട് എന്ന പേരില്‍ എഴുതിയ ലേഖനം വായിച്ചപ്പോള്‍ ആദ്യം തോന്നിയ കാര്യം ഏതു മണ്ടന്മാര്‍ക്കും ലേഖനം എഴുതാന്‍ കഴിയും എന്നാണ്. കാരണം ശുദ്ധ മണ്ടത്തരമായ ഒട്ടേറെ ആരോപണങ്ങള്‍ ലേഖകന്‍ അതില്‍ പരാമര്‍ശിക്കുന്നു. ആദ്യമായി ലേഖനം തുടങ്ങുന്നത് തന്നെ എന്‍ ഡി എഫ് എന്ന കുപ്രസിദ്ധ ഇസ്ലാമിക്ക് തീവ്രവാദ സംഘടനയുടെ വിഹാര ഭൂമിയായി മതേതര കേരളം മാറുന്നൂ എന്നതാണ് . ലേഖകനെ വെല്ലുവിളിക്കുന്നു. എന്താണ് തീവ്രവാദം എന്നും എന്‍ ഡി എഫ് കേരളത്തില്‍ ഉണ്ടായ സമയത്ത് അവര്‍ ചെയ്ത തീവ്രവാദവും കൂടി ഒന്ന് വെളിവാക്കാന്‍  ആതികാരികതയോട് കൂടെ  തയ്യാറാകുമോ? പിന്നെ ഉള്ളത് വിവിധ പേരുകളില്‍ വരുന്നു എന്നാണു.. എന്‍.ഡി.എഫ് എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും പിന്നീട് തമിഴ്‌ നാട്ടില്‍ "മനിത നീതി പസരൈ" എന്ന പേരിലും കര്‍ണാടക ഫോറം ഫോര്‍ ദിഗ്നിടി എന്ന പേരിലും ബംഗാളിലും മണിപ്പൂരിലും ദാല്‍ഹിയിലും അടക്കം എട്ടു സംസ്...