എ എം നജീബ് (തേജസ് ദിനപത്രം)
പഴയ പോസ്റ്റ് ആയ" ഇവരും നമ്മുടെ സഹോദരങ്ങള്‍.. ഇനിയവര്‍ സ്വപ്നങ്ങള്‍ കാണട്ടെ ...!! "എന്ന പോസ്റ്റിന്റെ ഭാക്കി ഇവിടെ തുടങ്ങുന്നു.
"2004ല്‍ അന്നത്തെ പൊതുതിരഞ്ഞെടുപ്പ് ചൂടുപിടിച്ചിരുന്ന കാലത്താണ് യുറ്റൈഡ് മൈാറിറ്റി ഫ്രണ്ട് അധ്യക്ഷന്‍ അഡ്വ. ഹാഫിസ് റഷീദ് ചൌധരിയുടെ ക്ഷണപ്രകാരം ഞാന്‍ അസം സന്ദര്‍ശിക്കുന്നത്. തിരഞ്ഞെടുപ്പു കാണാും അതിന്റെ പ്രചാരണപരിപാടികള്‍ മസിലാക്കാുമായിട്ടായിരുന്നു യാത്ര'' -റീഹാബ് ഇന്ത്യാ ഫൌണ്ടേഷന്‍ എന്ന ഗവണ്‍മെന്റേതര സംഘട രൂപീകരിക്കാിടയായ സാഹചര്യത്തെക്കുറിച്ച് ചെയര്‍മാന്‍ ഇ അബൂബക്കര്‍ പറഞ്ഞുതുടങ്ങി.
അവിടെ ഒരു ഗ്രാമത്തില്‍ അദ്ദേഹം ചൌധരിയോടൊപ്പം എത്തി. മാര്‍ക്കേസിന്റെ മൊക്കണ്േടാ ഗരം പോലുള്ള ഒരു ഗ്രാമം. അവിടെ അപ്പോഴും പഴയ ബാര്‍ട്ടര്‍ സംവിധാമാണു നിലവിലുള്ളത്. ഗ്രാമീണര്‍ക്കാവശ്യമായ സാധങ്ങള്‍ ചെറിയ വഞ്ചികളിലും ബോട്ടുകളിലുമായാണു വരുക. അമ്പതുവര്‍ഷം മുമ്പു പോലും കേരളത്തിലൊരിടത്തും കാണാന്‍ കഴിയാത്ത ഗ്രാമാന്തരീക്ഷം. തിരഞ്ഞെടുപ്പുയോഗം തുടങ്ങാറായപ്പോള്‍, വൃദ്ധരും സ്ത്രീകളും കുട്ടികളും അടങ്ങുന്ന വലിയൊരു സംഘം സ്റേജിു മുന്നിലിരുന്നു. കള്ളിത്തുണിയും വൃത്തിയില്ലാത്ത ബിയുമായിരുന്നു പുരുഷന്മാരുടെ വേഷം. അതൊരു ചൊവ്വാഴ്ചയായിരുന്നിട്ടും കുട്ടികള്‍ സ്കൂളില്‍ പോയിട്ടില്ല. എല്ലാവരുടെയും മുഖത്ത് വല്ലാത്ത നിരാശ. പട്ടിണിയും ദാരിദ്യ്രവും മുഖത്തുണ്ട്. വൃത്തിയുള്ള വസ്ത്രങ്ങളില്ല. ഉള്ളതോ കീറിപ്പറിഞ്ഞതും. ടുക്കമുണ്ടാക്കുന്ന ദാരിദ്യ്രം.
"വല്ലാത്തൊരു ദാരിദ്യ്രമാണല്ലോ ഇവരുടേത്?'' ഇതൊക്കെക്കണ്ട് ഇ അബൂബക്കര്‍, റഷീദ് ചൌധരിയോടു ചോദിച്ചു. "ഇതോ, ിങ്ങള്‍ക്കു ദാരിദ്യ്രം എന്താണെന്നു കാണണോ?'' അഡ്വ. ചൌധരി ചോദ്യഭാവത്തില്‍ ാക്കി.
അടുത്തദിവസം പ്രചാരണപരിപാടികളെല്ലാം മാറ്റിവച്ച് രണ്ടുപേരും മറ്റൊരു ഗ്രാമത്തിലേക്കു യാത്രയായി. 1993ലെ ബോഡോ കലാപത്തിന്റെ ഇരകളാണ് ആ ഗ്രാമത്തിലുള്ളത്. വിദൂരങ്ങളില്‍ിന്ന് നാടുവിട്ട് ഓടിപ്പോന്നവര്‍. ജോലിക്കുപോലും പോവാാവില്ല. പോയാല്‍ ബംഗ്ളാദേശികളാണെന്നു പറഞ്ഞ് ആട്ടിയോടിക്കും. ഇന്ത്യക്കാരാണെന്നു തെളിയിക്കുന്ന യാതൊരു രേഖകളും അവരുടെ പക്കലില്ല. എല്ലാം കലാപത്തില്‍ കത്തിക്കരിഞ്ഞുപോയി. അവരില്‍ പലരും ധികരായിരുന്നു. വീടും ഭൂമിയും ട്രാക്ടറുമൊക്കെ സ്വന്തമായുണ്ടായിരുന്നവര്‍. പക്ഷേ, എല്ലാം ഇട്ടെറിഞ്ഞ് ജീവുംകൊണ്ട് ഓടിപ്പോരേണ്ടിവന്നു. ആറ് ക്യാംപുകളിലായി 6018 കുടുംബങ്ങള്‍.
ഇരുപത്തെട്ടായിരത്തിലധികം ആളുകള്‍. എല്ലാവരും ചെറിയ കുടിലുകളില്‍ പുഴുക്കളെപോലെ കഴിയുകയാണ്. സ്ത്രീകളില്‍ പലര്‍ക്കും മാറു മറയ്ക്കാായി ബ്ളൌസുപോലുമില്ല. പകരം സാരി ചുറ്റിയിരിക്കുന്നു.
ഇതൊക്കെയായിട്ടും സര്‍ക്കാരിന്റെ ഭാഗത്തുിന്ന് യാതൊരുവിധ പുരധിവാസ പ്രവര്‍ത്തങ്ങളോ സഹായങ്ങളോ ലഭിച്ചിരുന്നില്ല. ടുക്കമുളവാക്കുന്ന ഈ അുഭവങ്ങളാണ് ഇ അബൂബക്കറിയുെം സുഹൃത്തുക്കളെയും വടക്കുകിഴക്കന്‍ സംസ്ഥാങ്ങളിലെ ദുരിതജീവിതങ്ങള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിലെത്തിച്ചത്. "ഒരു മുഷ്യു ജീവിതം ല്‍കിയാല്‍ മുഷ്യരാശിയെ തന്നെ ജീവിപ്പിച്ചതിു തുല്യം'' എന്ന ദൈവവചം അവര്‍ ശിരസ്സാ വഹിച്ചു. ആ വികാരത്തിന്റെ പരിണതരൂപമാണ് റീഹാബ് ഇന്ത്യാ ഫൌണ്ടേഷന്‍.
സ്വപ്മില്ലാത്ത ജത
അസമില്‍ കണ്ടതായിരുന്നില്ല പശ്ചിമബംഗാളില്‍. സാധാരണ വികസത്തെക്കുറിച്ചു പറയുമ്പോള്‍ ആകാശമാണ് മ്മുടെ പരിധിയെന്നു പറയാറുണ്ട്. എന്നാല്‍, സ്വപ്മില്ലാത്ത അവരുടെ പരിധി ആകാശവുമായിരുന്നില്ല. സ്വപ്ം കാണാന്‍പോലും ധൈര്യമില്ല. എന്തുചോദിച്ചാലും ഞങ്ങള്‍ക്ക് സാധിക്കില്ലെന്നു മാത്രമാണു മറുപടി. റീഹാബിന്റെ ആദ്യകാല പ്രവര്‍ത്തവുമായി ബന്ധപ്പെട്ട് ബിഹാറിലെ കിഷന്‍ഗഞ്ച് ജില്ലയിലെ ഒരു ഗ്രാമത്തിലെത്തിയ അുഭവം അബൂബക്കര്‍ ഓര്‍ത്തെടുത്തു.
"ആ ഗ്രാമീണരെ വിളിച്ചുകൂട്ടി സംസാരിച്ചുകൊണ്ടിരിക്കെ സ്വയം പരിചയപ്പെടുത്താന്‍ ആവശ്യപ്പെട്ടു. ഓരോരുത്തരും സ്വന്തം പേരും ബാപ്പയുടെ പേരും പറഞ്ഞു പരിചയപ്പെടുത്തുന്നതിിടെ ഒരാള്‍ പറഞ്ഞത് താാരു ദരിദ്രാണെന്നായിരുന്നു. ദാരിദ്യ്രം മേല്‍വിലാസമായി കാണുന്ന ആയിരങ്ങളുടെ പ്രതിിധിയായിരുന്നു അദ്ദേഹം. റിക്ഷ വലിച്ച് ചുമച്ചുതുപ്പുന്ന പിതാവിാട് ബാപ്പ ആരായിരുന്നുവെന്നു ചോദിച്ചാല്‍ മറുപടി റിക്ഷക്കാരന്നൊയിരിക്കും. കുട്ടികളെ ആരാക്കണമെന്നു ചോദിച്ചാലും പറയും റിക്ഷക്കാരന്‍.''
ഇവര്‍ക്കിടയിലേക്കാണ് റീഹാബ് ഇറങ്ങിച്ചെല്ലുന്നത്.
ആവശ്യക്കാരെ കൂടെക്കൂട്ടിയുള്ള പങ്കാളിത്ത വികസരീതിയിലായിരുന്നു പ്രവര്‍ത്തം. 'ഞങ്ങള്‍ക്കു കഴിയു'മെന്നു ചിന്തിക്കാന്‍ അവരെ പ്രേരിപ്പിച്ചു. പിന്നീട് ബൊങ്കൈഗാവ് ജില്ലയില്‍ റീഹാബ് കുറച്ചു സ്ഥലംവാങ്ങി. അവിടെ 1000 വീടുകള്‍ ിര്‍മിക്കാുള്ള പദ്ധതിയും ആവിഷ്കരിച്ചു. ഈ വീടുകളില്‍ അസമിലെ കലാപബാധിതരെ പുരധിവസിപ്പിക്കലായിരുന്നു ഉദ്ദേശ്യം. പണി പുരോഗമിച്ചതോടെ സര്‍ക്കാരും വെറുതെ ഇരുന്നില്ല. ഒരു കുടുംബത്തിന് അമ്പതിായിരം രൂപ അുവദിക്കുന്ന പദ്ധതി സര്‍ക്കാര്‍ ടപ്പിലാക്കി. റീഹാബിന്റെ ഇടപെടല്‍കൊണ്ടുണ്ടായ ട്ടേമായിരുന്നു അത്.
എിക്കും സാധിക്കും
'ഒരു ജതയും സ്വയം മാറാതെ ദൈവം അവരില്‍ മാറ്റമുണ്ടാക്കുകയില്ലെന്ന' ഖുര്‍ആിക വചം അവരെ പഠിപ്പിക്കുകയായിരുന്നു ആദ്യപടി. "ിങ്ങള്‍ ഒരാള്‍ക്കു മീന്‍ കൊടുത്താല്‍ ഒരു ദിവസമേ കൊടുക്കാന്‍ കഴിയൂ. എന്നാല്‍, ിങ്ങള്‍ ഒരാളെ മീന്‍ പിടിക്കാന്‍ പഠിപ്പിച്ചാലോ ജീവിതകാലം മുഴുവന്‍ അയാള്‍ക്കു മീന്‍ ലഭിക്കും'' എന്ന ചീൈസ് പഴമൊഴിയെ അ്വര്‍ഥമാക്കുന്നതായിരുന്നു റീഹാബിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തങ്ങള്‍.
ഇവിടെ റോഡില്ലാത്ത സ്ഥലങ്ങള്‍ ിരവധിയാണ്. "ആരാണ് അതു തരേണ്ടത്. സര്‍ക്കാരില്‍ിന്നു കിട്ടേണ്ട ഇത്തരം സംഗതികള്‍ ലഭിച്ചില്ലെങ്കില്‍ എന്തു ചെയ്യണം?'' എന്നവരെ പഠിപ്പിച്ചു. അവര്‍ക്കുതന്നെ കഴിയുമെങ്കില്‍ ശ്രമദാത്തിലൂടെ റോഡ് വെട്ടാുള്ള സൌകര്യങ്ങള്‍ രിഹാബ് ചെയ്തുകൊടുത്തു. ആരോഗ്യപ്രശ്ങ്ങള്‍ ിലില്‍ക്കുന്നിടത്ത് എന്തുകൊണ്ട് അതുണ്ടാവുന്നു? അതു പരിഹരിക്കാന്‍ എന്തുചെയ്യണം? എന്നിവയെക്കുറിച്ച് അവഗാഹം അവരിലുണ്ടാക്കി. ഒരു ജതയുടെ പ്രശ്ം പരിഹരിക്കുന്നതിാടൊപ്പം അവരെ സ്വയംപര്യപ്തരാക്കുകയാണ് റീഹാബിന്റെ ശൈലി.
വിദ്യാഭ്യാസ സുരക്ഷ
ഈ ഗ്രാമങ്ങളിലെ എട്ടും പത്തും വയസ്സ് പ്രായമുള്ള കുട്ടികളെ കാണുക മിക്കപ്പോഴും ഗോതമ്പു പാടങ്ങളിലാവും. ഗോതമ്പു കറ്റകള്‍ ചുമന്ന് കുടുംബത്തിുവേണ്ടി അധ്വാിക്കുകയാവും അവരും. അല്ലെങ്കില്‍ പാഠപുസ്തകങ്ങളില്ലാതെ ചോറുവാങ്ങാുള്ള പാത്രവുമായി സ്കൂളില്‍ പോവുകയാവും. ഉച്ചഭക്ഷണം അവസാിക്കുന്ന ക്ളാസ്സുകളില്‍വച്ച് അവരുടെ പഠവും അവസാിച്ചിരുന്നു. പൊതുവെ വിദ്യാലയങ്ങളില്ല, ഉള്ളിടത്തു തന്നെ പോവാത്തതിന്റെ കാരണം ദാരിദ്യ്രം തന്നെ. അവര്‍ക്കു വലിയ വിദ്യാലയങ്ങളല്ല പശിയടക്കാുള്ള ഭക്ഷണമാണ് ആദ്യം കൊടുക്കേണ്ടതെന്ന് മസിലാക്കി റീഹാബ് അതിുള്ള പ്രവര്‍ത്തങ്ങള്‍ക്കാണ് മുന്‍ഗണ ല്‍കിയത്. പ്രൈമറി ലെവല്‍ കുട്ടികള്‍ക്കായി ഫ്രീ ട്യൂഷന്‍ സെന്ററുകള്‍ സംഘടിപ്പിച്ചു. കുട്ടികളെയും രക്ഷിതാക്കളെയും വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തി. സംഘട ഏറ്റെടുത്ത ഗ്രാമങ്ങളിലെ 5 വയസ്സു പൂര്‍ത്തിയായ മുഴുവന്‍ കുട്ടികളും സ്കൂളില്‍ പോവുന്നുണ്െടന്ന് ഉറപ്പുവരുത്തി. സ്കൂളില്‍ിന്ന് കൊഴിഞ്ഞു പോവുന്ന കുട്ടികളെ കണ്െടത്തി തിരികെ സ്കൂളിലെത്തിക്കുകയും ചെയ്തു. ഇപ്പോള്‍ അവരില്‍ിന്ന് കഴിവുള്ള കുട്ടികളെ കണ്െടത്തി സ്കോളര്‍ഷിപ്പോടെ തുടര്‍വിദ്യാഭ്യാസത്തിയക്കുന്നതിായി ടാലന്റ് സെര്‍ച്ച് പരിപാടികളും ടന്നുവരുന്നു. ഇക്കൊല്ലം ഡല്‍ഹിയില്‍ിന്ന് 100ഉം ബംഗാളില്‍ ിന്ന് 200 ഉം കുട്ടികളെ ഇങ്ങ തിരഞ്ഞെടുത്തു കഴിഞ്ഞു.
കമ്മ്യൂണിറ്റി സെന്ററുകള്‍
ഒരു പ്രദേശത്തിന്റെ രോഗങ്ങളെന്തെന്ന് സര്‍വേയിലൂടെ പഠിക്കുകയും അതിുള്ള പരിഹാരം കാണുകയും ചെയ്യുന്ന റീഹാബിന്റെ പ്രൊജക്റ്റാണിത്. പ്രാഥമിക ആരോഗ്യ സംരക്ഷണത്തിുള്ള സൌകര്യം സംഘട ചെയ്യുന്നുണ്ട്. ആറ് ഗ്രാമത്തിലേക്ക് ഒരു ഡോക്ടറും പരിശീലം സിദ്ധിച്ച പാരാമെഡിക്കല്‍ സ്റാഫും എപ്പോഴും റീഹാബ് ഹെല്‍ത്ത് കെയര്‍ സെന്ററുകളിലുണ്ടാവും. തുടര്‍ചികില്‍സ ആവശ്യമെങ്കില്‍ രോഗികളെപരിശോധിച്ച് അടുത്ത ഹെല്‍ത്ത് സെന്ററിലേക്ക് അയക്കും. അതിുള്ള സാമ്പത്തിക- സഞ്ചാര സൌകര്യം രിഹാബ് ചെയ്തുകൊടുക്കുന്നു.
ഓരോ പ്രദേശത്തേക്കും ആവശ്യമായ മരുന്നുകള്‍ അവിടിെന്നുതന്നെ കണ്െടത്തുകയാണു ചെയ്യുന്നത്. അസമിലെ ഗുവാഹത്തിയില്‍ിന്ന് അടുത്തിടെ മൂന്നുലക്ഷം രൂപയുടെ മരുന്നു സംഭരിക്കുകയുണ്ടായി. ഡോക്ടര്‍മാരും ഴ്സുമാരുമടങ്ങുന്ന മൊബൈല്‍ മെഡിക്കല്‍ യൂിറ്റുകള്‍ അസം, ബംഗാള്‍, ബിഹാര്‍ എന്നീ സംസ്ഥാങ്ങളില്‍ സജീവമാണ്. എല്ലാ ദിവസവും രാവിലെ എട്ടുമണിക്ക് വാഹം പുറപ്പെടുന്നു. ആ പ്രദേശത്തെ രോഗങ്ങള്‍ എന്തെന്നു കണ്െടത്തി ചികില്‍സിക്കുന്നു. ചുരുങ്ങിയ കാല കൊണ്ട് ഇതിു വലിയ പ്രചാരം ടാാേയി. സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍ ിര്‍മിച്ചതുകൊണ്േടാ മാഹരമായ റോഡുകള്‍ ഉണ്ടാക്കിക്കൊടുക്കുന്നതുകൊണ്േടാ അവരുടെ പ്രശ്ങ്ങള്‍ പരിഹരിക്കുകയില്ലെന്ന ബോധ്യമുണ്ട് റീഹാബ്ി. മാക്രോലെവല്‍ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിക്കോള്‍ മൈക്രോലെവല്‍ പദ്ധതികളില്‍ ഊന്നാാണ് റീഹാബ് ഉദ്ദേശിക്കുന്നത്.
അസമില്‍ മാതൃകാ ഗ്രാമം, ദാരിദ്യ്രംകൊണ്ട് ചാരിത്യ്രഛേദം സംഭവിച്ച സ്ത്രീകള്‍ക്ക് ആന്ധ്രയിലെ ഗുണ്ടൂരില്‍ "പഡോസി'' എന്നപേരില്‍ ആരംഭിച്ച സ്വയംസഹായ ഗ്രൂപ്പ് പദ്ധതി ഇതൊക്കെയാണ് മറ്റു ശ്രമങ്ങള്‍. 33 സ്വയം സഹായ ഗ്രൂപ്പുകള്‍ റീഹാബിുകീഴില്‍ പ്രവര്‍ത്തിക്കുന്നു. കര്‍ഷകര്‍ പലരും കൃഷിഭൂമിയില്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. അവര്‍ക്ക് പാട്ടത്തിു ഭൂമിയെടുത്ത് കൃഷിക്കു ല്‍കുന്നു. കൃഷിക്കാവശ്യമായ വളം വാങ്ങുന്നതിുള്ള പണം റീഹാബ് ല്‍കിവരുന്നു. കൂടാതെ ആട്, പശു എന്നിവ വാങ്ങി വളര്‍ത്തുന്നതിുള്ള സാമ്പത്തിക സഹായവും ല്‍കുന്നുണ്ട്.
ഇക്കണോമിക് ഡവലപ്മെന്റ് വഴി റിക്ഷാക്കാര്‍ക്ക് തിരിച്ചടവു വ്യവസ്ഥയില്‍ റിക്ഷ വാങ്ങില്‍കുന്ന പദ്ധതി റീഹാബിന്റെ ആരംഭം മുതല്‍ ടന്നുവരുന്നതാണ്. ചുരുങ്ങിയകാലം കൊണ്ട് റിക്ഷ സ്വന്തമാക്കുന്ന ഈ പദ്ധതി വന്‍വിജയമായിരുന്നു. റീഹാബ് ടത്തിയ എല്ലാ തിരിച്ചടവു സഹായപദ്ധതികളിലും 100 ശതമാവും പണം തിരിച്ചു കിട്ടിയവയാണെന്ന് റീഹാബ് ഡയറക്ടര്‍ മുഹമ്മദ് റാഫി പറയുന്നു. ഡിസാസ്റ്റര്‍ മാജ്േമെന്റ്, കുടിവെള്ള പദ്ധതി, എം.എസ്.ഡബ്ള്യു- ജേണലിസം വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പോടുകൂടിയ പഠസൌകര്യം, അവരെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള മറ്റ് പ്രോഗ്രാമുകള്‍, വലിയ പെരുന്നാളിാടുബന്ധിച്ചു ടത്തുന്ന കുര്‍ബാി ഭക്ഷണ കിറ്റ് വിതരണം, റമദാില്‍ ഇഫ്താര്‍ കിറ്റ് വിതരണം തുടങ്ങി ഇന്ത്യയുടെ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് വിപുലമായ പ്രവര്‍ത്തങ്ങളാണ് രിഹാബ് ടത്തിവരുന്നത്.
2005ല്‍ ആരംഭിച്ച റീഹാബുമായി ഇന്ത്യയിലെ പ്രശസ്തരായ രാഷ്ട്രീയ- സാമൂഹിക പ്രവര്‍ത്തകരും ിയമജ്ഞരും സഹകരിക്കുന്നുണ്ട്. പ്രഫ. മുഹമ്മദ് സുലൈമാന്‍ (കര്‍ണാടക), ഡോ. സഫറുല്‍ ഇസ്ലാംഖാന്‍ (ഡല്‍ഹി), അഡ്വ. ഹാഫിസ് റഷീദ് ചൌധരി (അസം), അഡ്വ. ഭവാി പി മോഹന്‍ (തമിഴ്ാട്), ഹസീാ ഹാശിയ (ഡല്‍ഹി) തുടങ്ങിയവര്‍ സജീവമാണ്. സ്വദേശത്തും വിദേശത്തുമുള്ള ഉദാരമതികളുടെ അകമഴിഞ്ഞ സഹായമസ്ഥിതികൊണ്ട് ഇന്ത്യന്‍ ഗ്രാമങ്ങളിലെ പതിായിരങ്ങളെയാണ് റീഹാബ്ി ജീവിതത്തിലേക്കു തിരികെ ടത്താായത്. "ആറരലക്ഷം ഗ്രാമങ്ങളിലും 8000ഓളം ഗരങ്ങളിലുമായി 130 കോടി ജങ്ങളുമായി ഇന്ത്യ ജീവിക്കുന്നു. ജങ്ങളുടെ ആവശ്യവുമായുള്ള താരതമ്യത്തില്‍ റീഹാബിന്റെ പ്രവര്‍ത്തങ്ങള്‍ ിസ്സാരമെങ്കിലും കഴിയുന്നത്ര ചെയ്യുകയെന്ന മസ്ഥിതിയുമായി റീഹാബ് മുന്നോട്ടുപോവും. ജാതിയോ മതമോ ഇല്ലാത്ത വിശപ്പും രോഗവും അജ്ഞതയും ഇല്ലാതാ വുന്നതുവരെ ഈ ദൌത്യം അവസാിക്കുകയില്ല.'' ഇ അബൂബക്കര്‍
പഴയ പോസ്റ്റ് ആയ" ഇവരും നമ്മുടെ സഹോദരങ്ങള്‍.. ഇനിയവര്‍ സ്വപ്നങ്ങള്‍ കാണട്ടെ ...!! "എന്ന പോസ്റ്റിന്റെ ഭാക്കി ഇവിടെ തുടങ്ങുന്നു.
"2004ല്‍ അന്നത്തെ പൊതുതിരഞ്ഞെടുപ്പ് ചൂടുപിടിച്ചിരുന്ന കാലത്താണ് യുറ്റൈഡ് മൈാറിറ്റി ഫ്രണ്ട് അധ്യക്ഷന്‍ അഡ്വ. ഹാഫിസ് റഷീദ് ചൌധരിയുടെ ക്ഷണപ്രകാരം ഞാന്‍ അസം സന്ദര്‍ശിക്കുന്നത്. തിരഞ്ഞെടുപ്പു കാണാും അതിന്റെ പ്രചാരണപരിപാടികള്‍ മസിലാക്കാുമായിട്ടായിരുന്നു യാത്ര'' -റീഹാബ് ഇന്ത്യാ ഫൌണ്ടേഷന്‍ എന്ന ഗവണ്‍മെന്റേതര സംഘട രൂപീകരിക്കാിടയായ സാഹചര്യത്തെക്കുറിച്ച് ചെയര്‍മാന്‍ ഇ അബൂബക്കര്‍ പറഞ്ഞുതുടങ്ങി.
അവിടെ ഒരു ഗ്രാമത്തില്‍ അദ്ദേഹം ചൌധരിയോടൊപ്പം എത്തി. മാര്‍ക്കേസിന്റെ മൊക്കണ്േടാ ഗരം പോലുള്ള ഒരു ഗ്രാമം. അവിടെ അപ്പോഴും പഴയ ബാര്‍ട്ടര്‍ സംവിധാമാണു നിലവിലുള്ളത്. ഗ്രാമീണര്‍ക്കാവശ്യമായ സാധങ്ങള്‍ ചെറിയ വഞ്ചികളിലും ബോട്ടുകളിലുമായാണു വരുക. അമ്പതുവര്‍ഷം മുമ്പു പോലും കേരളത്തിലൊരിടത്തും കാണാന്‍ കഴിയാത്ത ഗ്രാമാന്തരീക്ഷം. തിരഞ്ഞെടുപ്പുയോഗം തുടങ്ങാറായപ്പോള്‍, വൃദ്ധരും സ്ത്രീകളും കുട്ടികളും അടങ്ങുന്ന വലിയൊരു സംഘം സ്റേജിു മുന്നിലിരുന്നു. കള്ളിത്തുണിയും വൃത്തിയില്ലാത്ത ബിയുമായിരുന്നു പുരുഷന്മാരുടെ വേഷം. അതൊരു ചൊവ്വാഴ്ചയായിരുന്നിട്ടും കുട്ടികള്‍ സ്കൂളില്‍ പോയിട്ടില്ല. എല്ലാവരുടെയും മുഖത്ത് വല്ലാത്ത നിരാശ. പട്ടിണിയും ദാരിദ്യ്രവും മുഖത്തുണ്ട്. വൃത്തിയുള്ള വസ്ത്രങ്ങളില്ല. ഉള്ളതോ കീറിപ്പറിഞ്ഞതും. ടുക്കമുണ്ടാക്കുന്ന ദാരിദ്യ്രം.
"വല്ലാത്തൊരു ദാരിദ്യ്രമാണല്ലോ ഇവരുടേത്?'' ഇതൊക്കെക്കണ്ട് ഇ അബൂബക്കര്‍, റഷീദ് ചൌധരിയോടു ചോദിച്ചു. "ഇതോ, ിങ്ങള്‍ക്കു ദാരിദ്യ്രം എന്താണെന്നു കാണണോ?'' അഡ്വ. ചൌധരി ചോദ്യഭാവത്തില്‍ ാക്കി.
അടുത്തദിവസം പ്രചാരണപരിപാടികളെല്ലാം മാറ്റിവച്ച് രണ്ടുപേരും മറ്റൊരു ഗ്രാമത്തിലേക്കു യാത്രയായി. 1993ലെ ബോഡോ കലാപത്തിന്റെ ഇരകളാണ് ആ ഗ്രാമത്തിലുള്ളത്. വിദൂരങ്ങളില്‍ിന്ന് നാടുവിട്ട് ഓടിപ്പോന്നവര്‍. ജോലിക്കുപോലും പോവാാവില്ല. പോയാല്‍ ബംഗ്ളാദേശികളാണെന്നു പറഞ്ഞ് ആട്ടിയോടിക്കും. ഇന്ത്യക്കാരാണെന്നു തെളിയിക്കുന്ന യാതൊരു രേഖകളും അവരുടെ പക്കലില്ല. എല്ലാം കലാപത്തില്‍ കത്തിക്കരിഞ്ഞുപോയി. അവരില്‍ പലരും ധികരായിരുന്നു. വീടും ഭൂമിയും ട്രാക്ടറുമൊക്കെ സ്വന്തമായുണ്ടായിരുന്നവര്‍. പക്ഷേ, എല്ലാം ഇട്ടെറിഞ്ഞ് ജീവുംകൊണ്ട് ഓടിപ്പോരേണ്ടിവന്നു. ആറ് ക്യാംപുകളിലായി 6018 കുടുംബങ്ങള്‍.
ഇരുപത്തെട്ടായിരത്തിലധികം ആളുകള്‍. എല്ലാവരും ചെറിയ കുടിലുകളില്‍ പുഴുക്കളെപോലെ കഴിയുകയാണ്. സ്ത്രീകളില്‍ പലര്‍ക്കും മാറു മറയ്ക്കാായി ബ്ളൌസുപോലുമില്ല. പകരം സാരി ചുറ്റിയിരിക്കുന്നു.
ഇതൊക്കെയായിട്ടും സര്‍ക്കാരിന്റെ ഭാഗത്തുിന്ന് യാതൊരുവിധ പുരധിവാസ പ്രവര്‍ത്തങ്ങളോ സഹായങ്ങളോ ലഭിച്ചിരുന്നില്ല. ടുക്കമുളവാക്കുന്ന ഈ അുഭവങ്ങളാണ് ഇ അബൂബക്കറിയുെം സുഹൃത്തുക്കളെയും വടക്കുകിഴക്കന്‍ സംസ്ഥാങ്ങളിലെ ദുരിതജീവിതങ്ങള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിലെത്തിച്ചത്. "ഒരു മുഷ്യു ജീവിതം ല്‍കിയാല്‍ മുഷ്യരാശിയെ തന്നെ ജീവിപ്പിച്ചതിു തുല്യം'' എന്ന ദൈവവചം അവര്‍ ശിരസ്സാ വഹിച്ചു. ആ വികാരത്തിന്റെ പരിണതരൂപമാണ് റീഹാബ് ഇന്ത്യാ ഫൌണ്ടേഷന്‍.
സ്വപ്മില്ലാത്ത ജത
അസമില്‍ കണ്ടതായിരുന്നില്ല പശ്ചിമബംഗാളില്‍. സാധാരണ വികസത്തെക്കുറിച്ചു പറയുമ്പോള്‍ ആകാശമാണ് മ്മുടെ പരിധിയെന്നു പറയാറുണ്ട്. എന്നാല്‍, സ്വപ്മില്ലാത്ത അവരുടെ പരിധി ആകാശവുമായിരുന്നില്ല. സ്വപ്ം കാണാന്‍പോലും ധൈര്യമില്ല. എന്തുചോദിച്ചാലും ഞങ്ങള്‍ക്ക് സാധിക്കില്ലെന്നു മാത്രമാണു മറുപടി. റീഹാബിന്റെ ആദ്യകാല പ്രവര്‍ത്തവുമായി ബന്ധപ്പെട്ട് ബിഹാറിലെ കിഷന്‍ഗഞ്ച് ജില്ലയിലെ ഒരു ഗ്രാമത്തിലെത്തിയ അുഭവം അബൂബക്കര്‍ ഓര്‍ത്തെടുത്തു.
"ആ ഗ്രാമീണരെ വിളിച്ചുകൂട്ടി സംസാരിച്ചുകൊണ്ടിരിക്കെ സ്വയം പരിചയപ്പെടുത്താന്‍ ആവശ്യപ്പെട്ടു. ഓരോരുത്തരും സ്വന്തം പേരും ബാപ്പയുടെ പേരും പറഞ്ഞു പരിചയപ്പെടുത്തുന്നതിിടെ ഒരാള്‍ പറഞ്ഞത് താാരു ദരിദ്രാണെന്നായിരുന്നു. ദാരിദ്യ്രം മേല്‍വിലാസമായി കാണുന്ന ആയിരങ്ങളുടെ പ്രതിിധിയായിരുന്നു അദ്ദേഹം. റിക്ഷ വലിച്ച് ചുമച്ചുതുപ്പുന്ന പിതാവിാട് ബാപ്പ ആരായിരുന്നുവെന്നു ചോദിച്ചാല്‍ മറുപടി റിക്ഷക്കാരന്നൊയിരിക്കും. കുട്ടികളെ ആരാക്കണമെന്നു ചോദിച്ചാലും പറയും റിക്ഷക്കാരന്‍.''
ഇവര്‍ക്കിടയിലേക്കാണ് റീഹാബ് ഇറങ്ങിച്ചെല്ലുന്നത്.
ആവശ്യക്കാരെ കൂടെക്കൂട്ടിയുള്ള പങ്കാളിത്ത വികസരീതിയിലായിരുന്നു പ്രവര്‍ത്തം. 'ഞങ്ങള്‍ക്കു കഴിയു'മെന്നു ചിന്തിക്കാന്‍ അവരെ പ്രേരിപ്പിച്ചു. പിന്നീട് ബൊങ്കൈഗാവ് ജില്ലയില്‍ റീഹാബ് കുറച്ചു സ്ഥലംവാങ്ങി. അവിടെ 1000 വീടുകള്‍ ിര്‍മിക്കാുള്ള പദ്ധതിയും ആവിഷ്കരിച്ചു. ഈ വീടുകളില്‍ അസമിലെ കലാപബാധിതരെ പുരധിവസിപ്പിക്കലായിരുന്നു ഉദ്ദേശ്യം. പണി പുരോഗമിച്ചതോടെ സര്‍ക്കാരും വെറുതെ ഇരുന്നില്ല. ഒരു കുടുംബത്തിന് അമ്പതിായിരം രൂപ അുവദിക്കുന്ന പദ്ധതി സര്‍ക്കാര്‍ ടപ്പിലാക്കി. റീഹാബിന്റെ ഇടപെടല്‍കൊണ്ടുണ്ടായ ട്ടേമായിരുന്നു അത്.
എിക്കും സാധിക്കും
'ഒരു ജതയും സ്വയം മാറാതെ ദൈവം അവരില്‍ മാറ്റമുണ്ടാക്കുകയില്ലെന്ന' ഖുര്‍ആിക വചം അവരെ പഠിപ്പിക്കുകയായിരുന്നു ആദ്യപടി. "ിങ്ങള്‍ ഒരാള്‍ക്കു മീന്‍ കൊടുത്താല്‍ ഒരു ദിവസമേ കൊടുക്കാന്‍ കഴിയൂ. എന്നാല്‍, ിങ്ങള്‍ ഒരാളെ മീന്‍ പിടിക്കാന്‍ പഠിപ്പിച്ചാലോ ജീവിതകാലം മുഴുവന്‍ അയാള്‍ക്കു മീന്‍ ലഭിക്കും'' എന്ന ചീൈസ് പഴമൊഴിയെ അ്വര്‍ഥമാക്കുന്നതായിരുന്നു റീഹാബിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തങ്ങള്‍.
ഇവിടെ റോഡില്ലാത്ത സ്ഥലങ്ങള്‍ ിരവധിയാണ്. "ആരാണ് അതു തരേണ്ടത്. സര്‍ക്കാരില്‍ിന്നു കിട്ടേണ്ട ഇത്തരം സംഗതികള്‍ ലഭിച്ചില്ലെങ്കില്‍ എന്തു ചെയ്യണം?'' എന്നവരെ പഠിപ്പിച്ചു. അവര്‍ക്കുതന്നെ കഴിയുമെങ്കില്‍ ശ്രമദാത്തിലൂടെ റോഡ് വെട്ടാുള്ള സൌകര്യങ്ങള്‍ രിഹാബ് ചെയ്തുകൊടുത്തു. ആരോഗ്യപ്രശ്ങ്ങള്‍ ിലില്‍ക്കുന്നിടത്ത് എന്തുകൊണ്ട് അതുണ്ടാവുന്നു? അതു പരിഹരിക്കാന്‍ എന്തുചെയ്യണം? എന്നിവയെക്കുറിച്ച് അവഗാഹം അവരിലുണ്ടാക്കി. ഒരു ജതയുടെ പ്രശ്ം പരിഹരിക്കുന്നതിാടൊപ്പം അവരെ സ്വയംപര്യപ്തരാക്കുകയാണ് റീഹാബിന്റെ ശൈലി.
വിദ്യാഭ്യാസ സുരക്ഷ
ഈ ഗ്രാമങ്ങളിലെ എട്ടും പത്തും വയസ്സ് പ്രായമുള്ള കുട്ടികളെ കാണുക മിക്കപ്പോഴും ഗോതമ്പു പാടങ്ങളിലാവും. ഗോതമ്പു കറ്റകള്‍ ചുമന്ന് കുടുംബത്തിുവേണ്ടി അധ്വാിക്കുകയാവും അവരും. അല്ലെങ്കില്‍ പാഠപുസ്തകങ്ങളില്ലാതെ ചോറുവാങ്ങാുള്ള പാത്രവുമായി സ്കൂളില്‍ പോവുകയാവും. ഉച്ചഭക്ഷണം അവസാിക്കുന്ന ക്ളാസ്സുകളില്‍വച്ച് അവരുടെ പഠവും അവസാിച്ചിരുന്നു. പൊതുവെ വിദ്യാലയങ്ങളില്ല, ഉള്ളിടത്തു തന്നെ പോവാത്തതിന്റെ കാരണം ദാരിദ്യ്രം തന്നെ. അവര്‍ക്കു വലിയ വിദ്യാലയങ്ങളല്ല പശിയടക്കാുള്ള ഭക്ഷണമാണ് ആദ്യം കൊടുക്കേണ്ടതെന്ന് മസിലാക്കി റീഹാബ് അതിുള്ള പ്രവര്‍ത്തങ്ങള്‍ക്കാണ് മുന്‍ഗണ ല്‍കിയത്. പ്രൈമറി ലെവല്‍ കുട്ടികള്‍ക്കായി ഫ്രീ ട്യൂഷന്‍ സെന്ററുകള്‍ സംഘടിപ്പിച്ചു. കുട്ടികളെയും രക്ഷിതാക്കളെയും വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തി. സംഘട ഏറ്റെടുത്ത ഗ്രാമങ്ങളിലെ 5 വയസ്സു പൂര്‍ത്തിയായ മുഴുവന്‍ കുട്ടികളും സ്കൂളില്‍ പോവുന്നുണ്െടന്ന് ഉറപ്പുവരുത്തി. സ്കൂളില്‍ിന്ന് കൊഴിഞ്ഞു പോവുന്ന കുട്ടികളെ കണ്െടത്തി തിരികെ സ്കൂളിലെത്തിക്കുകയും ചെയ്തു. ഇപ്പോള്‍ അവരില്‍ിന്ന് കഴിവുള്ള കുട്ടികളെ കണ്െടത്തി സ്കോളര്‍ഷിപ്പോടെ തുടര്‍വിദ്യാഭ്യാസത്തിയക്കുന്നതിായി ടാലന്റ് സെര്‍ച്ച് പരിപാടികളും ടന്നുവരുന്നു. ഇക്കൊല്ലം ഡല്‍ഹിയില്‍ിന്ന് 100ഉം ബംഗാളില്‍ ിന്ന് 200 ഉം കുട്ടികളെ ഇങ്ങ തിരഞ്ഞെടുത്തു കഴിഞ്ഞു.
കമ്മ്യൂണിറ്റി സെന്ററുകള്‍
ഒരു പ്രദേശത്തിന്റെ രോഗങ്ങളെന്തെന്ന് സര്‍വേയിലൂടെ പഠിക്കുകയും അതിുള്ള പരിഹാരം കാണുകയും ചെയ്യുന്ന റീഹാബിന്റെ പ്രൊജക്റ്റാണിത്. പ്രാഥമിക ആരോഗ്യ സംരക്ഷണത്തിുള്ള സൌകര്യം സംഘട ചെയ്യുന്നുണ്ട്. ആറ് ഗ്രാമത്തിലേക്ക് ഒരു ഡോക്ടറും പരിശീലം സിദ്ധിച്ച പാരാമെഡിക്കല്‍ സ്റാഫും എപ്പോഴും റീഹാബ് ഹെല്‍ത്ത് കെയര്‍ സെന്ററുകളിലുണ്ടാവും. തുടര്‍ചികില്‍സ ആവശ്യമെങ്കില്‍ രോഗികളെപരിശോധിച്ച് അടുത്ത ഹെല്‍ത്ത് സെന്ററിലേക്ക് അയക്കും. അതിുള്ള സാമ്പത്തിക- സഞ്ചാര സൌകര്യം രിഹാബ് ചെയ്തുകൊടുക്കുന്നു.
ഓരോ പ്രദേശത്തേക്കും ആവശ്യമായ മരുന്നുകള്‍ അവിടിെന്നുതന്നെ കണ്െടത്തുകയാണു ചെയ്യുന്നത്. അസമിലെ ഗുവാഹത്തിയില്‍ിന്ന് അടുത്തിടെ മൂന്നുലക്ഷം രൂപയുടെ മരുന്നു സംഭരിക്കുകയുണ്ടായി. ഡോക്ടര്‍മാരും ഴ്സുമാരുമടങ്ങുന്ന മൊബൈല്‍ മെഡിക്കല്‍ യൂിറ്റുകള്‍ അസം, ബംഗാള്‍, ബിഹാര്‍ എന്നീ സംസ്ഥാങ്ങളില്‍ സജീവമാണ്. എല്ലാ ദിവസവും രാവിലെ എട്ടുമണിക്ക് വാഹം പുറപ്പെടുന്നു. ആ പ്രദേശത്തെ രോഗങ്ങള്‍ എന്തെന്നു കണ്െടത്തി ചികില്‍സിക്കുന്നു. ചുരുങ്ങിയ കാല കൊണ്ട് ഇതിു വലിയ പ്രചാരം ടാാേയി. സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍ ിര്‍മിച്ചതുകൊണ്േടാ മാഹരമായ റോഡുകള്‍ ഉണ്ടാക്കിക്കൊടുക്കുന്നതുകൊണ്േടാ അവരുടെ പ്രശ്ങ്ങള്‍ പരിഹരിക്കുകയില്ലെന്ന ബോധ്യമുണ്ട് റീഹാബ്ി. മാക്രോലെവല്‍ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിക്കോള്‍ മൈക്രോലെവല്‍ പദ്ധതികളില്‍ ഊന്നാാണ് റീഹാബ് ഉദ്ദേശിക്കുന്നത്.
അസമില്‍ മാതൃകാ ഗ്രാമം, ദാരിദ്യ്രംകൊണ്ട് ചാരിത്യ്രഛേദം സംഭവിച്ച സ്ത്രീകള്‍ക്ക് ആന്ധ്രയിലെ ഗുണ്ടൂരില്‍ "പഡോസി'' എന്നപേരില്‍ ആരംഭിച്ച സ്വയംസഹായ ഗ്രൂപ്പ് പദ്ധതി ഇതൊക്കെയാണ് മറ്റു ശ്രമങ്ങള്‍. 33 സ്വയം സഹായ ഗ്രൂപ്പുകള്‍ റീഹാബിുകീഴില്‍ പ്രവര്‍ത്തിക്കുന്നു. കര്‍ഷകര്‍ പലരും കൃഷിഭൂമിയില്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. അവര്‍ക്ക് പാട്ടത്തിു ഭൂമിയെടുത്ത് കൃഷിക്കു ല്‍കുന്നു. കൃഷിക്കാവശ്യമായ വളം വാങ്ങുന്നതിുള്ള പണം റീഹാബ് ല്‍കിവരുന്നു. കൂടാതെ ആട്, പശു എന്നിവ വാങ്ങി വളര്‍ത്തുന്നതിുള്ള സാമ്പത്തിക സഹായവും ല്‍കുന്നുണ്ട്.
ഇക്കണോമിക് ഡവലപ്മെന്റ് വഴി റിക്ഷാക്കാര്‍ക്ക് തിരിച്ചടവു വ്യവസ്ഥയില്‍ റിക്ഷ വാങ്ങില്‍കുന്ന പദ്ധതി റീഹാബിന്റെ ആരംഭം മുതല്‍ ടന്നുവരുന്നതാണ്. ചുരുങ്ങിയകാലം കൊണ്ട് റിക്ഷ സ്വന്തമാക്കുന്ന ഈ പദ്ധതി വന്‍വിജയമായിരുന്നു. റീഹാബ് ടത്തിയ എല്ലാ തിരിച്ചടവു സഹായപദ്ധതികളിലും 100 ശതമാവും പണം തിരിച്ചു കിട്ടിയവയാണെന്ന് റീഹാബ് ഡയറക്ടര്‍ മുഹമ്മദ് റാഫി പറയുന്നു. ഡിസാസ്റ്റര്‍ മാജ്േമെന്റ്, കുടിവെള്ള പദ്ധതി, എം.എസ്.ഡബ്ള്യു- ജേണലിസം വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പോടുകൂടിയ പഠസൌകര്യം, അവരെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള മറ്റ് പ്രോഗ്രാമുകള്‍, വലിയ പെരുന്നാളിാടുബന്ധിച്ചു ടത്തുന്ന കുര്‍ബാി ഭക്ഷണ കിറ്റ് വിതരണം, റമദാില്‍ ഇഫ്താര്‍ കിറ്റ് വിതരണം തുടങ്ങി ഇന്ത്യയുടെ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് വിപുലമായ പ്രവര്‍ത്തങ്ങളാണ് രിഹാബ് ടത്തിവരുന്നത്.
2005ല്‍ ആരംഭിച്ച റീഹാബുമായി ഇന്ത്യയിലെ പ്രശസ്തരായ രാഷ്ട്രീയ- സാമൂഹിക പ്രവര്‍ത്തകരും ിയമജ്ഞരും സഹകരിക്കുന്നുണ്ട്. പ്രഫ. മുഹമ്മദ് സുലൈമാന്‍ (കര്‍ണാടക), ഡോ. സഫറുല്‍ ഇസ്ലാംഖാന്‍ (ഡല്‍ഹി), അഡ്വ. ഹാഫിസ് റഷീദ് ചൌധരി (അസം), അഡ്വ. ഭവാി പി മോഹന്‍ (തമിഴ്ാട്), ഹസീാ ഹാശിയ (ഡല്‍ഹി) തുടങ്ങിയവര്‍ സജീവമാണ്. സ്വദേശത്തും വിദേശത്തുമുള്ള ഉദാരമതികളുടെ അകമഴിഞ്ഞ സഹായമസ്ഥിതികൊണ്ട് ഇന്ത്യന്‍ ഗ്രാമങ്ങളിലെ പതിായിരങ്ങളെയാണ് റീഹാബ്ി ജീവിതത്തിലേക്കു തിരികെ ടത്താായത്. "ആറരലക്ഷം ഗ്രാമങ്ങളിലും 8000ഓളം ഗരങ്ങളിലുമായി 130 കോടി ജങ്ങളുമായി ഇന്ത്യ ജീവിക്കുന്നു. ജങ്ങളുടെ ആവശ്യവുമായുള്ള താരതമ്യത്തില്‍ റീഹാബിന്റെ പ്രവര്‍ത്തങ്ങള്‍ ിസ്സാരമെങ്കിലും കഴിയുന്നത്ര ചെയ്യുകയെന്ന മസ്ഥിതിയുമായി റീഹാബ് മുന്നോട്ടുപോവും. ജാതിയോ മതമോ ഇല്ലാത്ത വിശപ്പും രോഗവും അജ്ഞതയും ഇല്ലാതാ വുന്നതുവരെ ഈ ദൌത്യം അവസാിക്കുകയില്ല.'' ഇ അബൂബക്കര്‍
0 അഭിപ്രായങ്ങള്‍:
;ഒലീവ് ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത് ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന് ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial